നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം.. ഓറൽ സെക്സ് ചെയ്താൽ കാൻസർ മാറുമെന്ന്.. കൊള്ളാലോ വീഡിയോൺ!!
കാന്‍സറിനെതിരെ പ്രതിരോധശേഷി പകരും എന്ന് ആളുകള്‍ പറഞ്ഞുപരത്തുന്ന ഫലമാണ് മുള്ളാത്ത. മുള്ളന്‍ചക്ക, ബ്ലാത്ത, ലക്ഷ്മണപ്പഴം എന്നൊക്കെ ഇതിന് പേരുണ്ട്. ഇതുപോലെ മറ്റൊരു മരുന്നാണ് ലക്ഷ്മിത്തരു. എന്നാല്‍ ഇതൊന്നും കാന്‍സറിനെ ചെറുക്കില്ലെന്ന് കാന്‍സര്‍ രോഗം മൂലം മരിച്ചുപോയ നടന്‍ ജിഷ്ണു സ്വന്തം അനുഭവത്തിലൂടെ ആളുകളോട് പറഞ്ഞു.
Read Also: 'പ്രേമം' റീലോഡഡ്.. വിദ്യാര്‍ഥിയുമായി പ്രേമം, സെക്‌സ്.. 27കാരി അധ്യാപികയ്ക്ക് ഫേസ്ബുക്കില്‍ വന്‍ പിന്തുണ!!
Read Also: ഭാര്യയെക്കൊണ്ട് മകനുമായി സെക്‌സ് ചെയ്യിക്കുന്ന ഭര്‍ത്താവ്.. അത് ക്യാമറയിലും പകർത്തി.. നീചന്‍!!
Read Also: ബാല്‍ക്കണിയില്‍ നഗ്നരായി കമിതാക്കളുടെ സെക്‌സ്.. സംഗതി അതേപടി ദേശീയ ടിവി ചാനലില്‍.. വൈറല്‍ വീഡിയോ!!
Read Also: ഇടവേള കഴിഞ്ഞ് സുചിലീക്‌സ് ഞെട്ടിക്കുന്നു അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ!!
സോഷ്യല്‍ മീഡിയയിലും അല്ലാതെയുമായി ഇതുപോലെ പലവിധ മരുന്നുകള്‍ കാന്‍സറിനെ ഭേദമാക്കാന്‍ ഇറങ്ങുന്നുണ്ട്. ആറ് തലയില്‍ ബുദ്ധിയും അതിനൊത്ത ശക്തിയുമുള്ള പുലിമുരുകന്‍ കഞ്ചാവില്‍ നിന്നും കാന്‍സറിന് മരുന്നുണ്ടാക്കാം എന്ന് കേട്ടപ്പോള്‍ വീണ് പോയത് പോലെയാണ് പലതും. സ്ത്രീയുടെ ജനനേന്ദ്രിയം തിന്നാല്‍ കാന്‍സര്‍ മാറും എന്നാണ് ഇപ്പോള്‍ ഒരു പഠനം പറയുന്നത്. അവിശ്വസനീയം തന്നെ അല്ലേ..
തല പുണ്ണാക്കുന്നത് എന്തിന്
സമൂഹത്തിലെ പ്രധാന പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ കണ്ടെത്താന്‍ വേണ്ടി തല പുണ്ണാക്കുകയാണല്ലോ നമ്മുടെ വിദഗ്ധര്‍. രോഗങ്ങളുടെയും മരുന്നുകളുടെയും കാര്യത്തിലാണെങ്കില്‍ പറയാനുമില്ല. ഓരോ രോഗത്തിനുമുള്ള നൂതനമായ മരുന്നുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ എത്രയോ കാലമായി തുടരുന്നു. കാന്‍സറിന് അങ്ങനെ കണ്ടെത്തിയ മരുന്നാണ് ഇതെന്ന് പഠനങ്ങള്‍ പറയുന്നു.
അത്ഭുതമരുന്ന് തന്നെ
കാന്‍സറിനെയും ഹൃദയസംബന്ധമായ അസുഖങ്ങളെയും സുഖപ്പെടുത്താന്‍ പോന്ന ഈ മരുന്ന് എന്ന് പറയുന്നത് സ്ത്രീകളുടെ സ്വകാര്യഭാഗമാണ്. അതെ കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്ന കാര്യമാണ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ വിദഗ്ധര്‍ പറയുന്നത്.
എങ്ങനെ വര്‍ക്കൗട്ടാകും
കാന്‍സറില്‍ നിന്നും സ്ത്രീ ജനനേന്ദ്രിയത്തിന് രക്ഷിക്കാന്‍ കഴിയും എന്ന കണ്ടുപിടുത്തം വിശ്വസിക്കാന്‍ എളുപ്പം പറ്റുന്നതല്ല എന്ന് മൂന്നരത്തരം. ഭഗശിശ്‌നികയില്‍ നാക്ക് സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന ഉണര്‍ത്തലില്‍ ഡി എച്ച് ഇ എ ഹോര്‍മോണും ഓക്‌സിടോസിനും ഉത്പാദിപ്പിക്കപ്പെടുന്നു എന്നൊക്കെയാണ് പറയുന്നത്.
ഒരു വെടിക്ക് രണ്ട് പക്ഷി
ഇതാണ് കാന്‍സറിനെ പ്രതിരോധിക്കുന്നത് എന്നാണ് പറയുന്നത്. എന്നാല്‍ കാന്‍സറിനെ തടയുക മാത്രമല്ല അനല്‍പമായ സന്തോഷം കൂടി തരുന്ന കാര്യമാണ് ഇതെന്ന് സ്ത്രീകളും പുരുഷന്മാരും ഈ പഠനത്തോട് പ്രതികരിക്കുന്നു. ആരോഗ്യപരിപാലനവും ലൈംഗിക സംതൃപ്തിയും.
രസകരമായ പ്രതികരണങ്ങള്‍
എത്രയോ വര്‍ഷങ്ങളായി ഇങ്ങനെ ഒരു കാന്‍സര്‍ പ്രതിവിധിയുടെ കാര്യം പലരും ഓണ്‍ലൈനില്‍ പറയുന്നു. ഇനി മുതല്‍ ഒരു സ്ത്രീക്ക് ഓറല്‍ സെക്‌സ് ചെയ്തുകൊടുക്കാന്‍ മടിക്കുമ്പോള്‍ അത് കൊണ്ട് കിട്ടുന്ന മരുന്ന് കൂടി ഓര്‍ത്താല്‍ മതിയെന്നാണ് സ്ത്രീകള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.
പോപ്പുലറാണ് മരുന്ന്
സ്ത്രീക്കും സുഖം, പുരുഷനും സുഖം. പോരാത്തതിന് കാന്‍സറിനെ പ്രതിരോധിക്കുകയും ചെയ്യും - മരുന്ന് പോപ്പുലറാകാന്‍ വേറെ വല്ല കാരണവും വേണോ. പോപ്പുലാരിറ്റിക്ക് ഇനിയും കാരണം വേണമെന്നുണ്ടെങ്കില്‍ അതുമുണ്ട്. പണച്ചെലവില്ല, ഇടക്കിടെ ഡോക്ടറെ കാണാന്‍ പോകണ്ട, ആശുപത്രിയില്‍ അഡ്മിറ്റാകണ്ട, ദൂഷ്യഫലങ്ങളും സൈഡ് ഇഫക്ടും ഇല്ല. പോരേ...
മരുന്ന് കണ്ടുപിടിച്ചോ
ക്യാന്‍സര്‍ ചികില്‍സയ്ക്കായി ആയുര്‍വേദ മരുന്ന് കണ്ടുപിടിച്ചെന്ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ഔഷധി അവകാശപ്പെട്ടിരുന്നു. ആറു മാസത്തിനകം വിപണിയിലെത്തിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നാണ് ഔഷധി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ മുന്‍പ് അറിയിച്ചത്.
എന്താണ് മരുന്നില്‍ ഉള്ളത്
ലക്ഷ്മിതരു, മുള്ളാത്ത എന്നിവയാണ് ഔഷധി വികസിപ്പിച്ച മരുന്നിലെ മുഖ്യഘടകങ്ങള്‍. തൃശൂര്‍ അഞ്ചേരിയി കാന്‍സറിനെ പ്രതിരോധിക്കാന്‍ എന്ന് പറഞ്ഞ് വീടുകളില്‍ നട്ടിരുന്നതും ഈ പറയുന്ന മുള്ളാത്തയും ലക്ഷ്മി തരുവുമാണ്. സെബി വല്ലച്ചിറക്കാരന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന് ഇത് രണ്ടും കൊണ്ട് കാന്‍സര്‍ മാറി എന്ന കഥയ്ക്ക് പിന്നാലെയാണ് ഇത്.
ആ കഥ ഇങ്ങനെയാണ്
ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എഴുപത്തഞ്ചു കാന്‍സര്‍ രോഗികളുണ്ടായിരുന്ന അഞ്ചേരിയില്‍ നാല്‍പ്പതുപേര്‍ മരിച്ചു എന്നും ബാക്കിയുള്ളവര്‍ ലക്ഷ്മിതരുവും മുള്ളാത്തയും നല്‍കുന്ന ബലത്തില്‍ ജീവിക്കുന്നു എന്നും പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജിഷ്ണു പറഞ്ഞത്
നമ്മള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി മലയാളികളുടെ പ്രിയങ്കരനായ നടനായി മാറിയ ജിഷ്ണുവിനെ ഓര്‍മയില്ലേ. കാന്‍സര്‍ മാറും എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരം ലഭിച്ച ലക്ഷ്മി തരുവും മുള്ളാത്തയും കാന്‍സര്‍ ചികിത്സയ്ക്ക് ഫലപ്രദമല്ല എന്ന് തുറന്ന് പറഞ്ഞത് ജിഷ്ണുവാണ്.
പ്രത്യാഘാതങ്ങള്‍ വലുത്
താന്‍ നേരിട്ട് ഇതൊക്കെ പരീക്ഷിച്ച് നോക്കി എന്നാണ് ജിഷ്ണു പറഞ്ഞത്. ഈ ചികിത്സാരീതി തെറ്റാണെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുത്തുമെന്നും ജിഷ്ണു കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയവേ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഒരു വര്‍ഷം കഴിഞ്ഞു ജിഷ്ണുവിന്റെ വിയോഗത്തിന്.
ജിഷ്ണു പറഞ്ഞത് ഇങ്ങനെ
കാന്‍സര്‍ രോഗബാധിതനായ വിവരമറിഞ്ഞ് ലക്ഷ്മി തെരുവും മുള്ളാത്തയും ഉപയോഗിക്കാന്‍ ഒരുപാട് പേര്‍ തന്നെ നിര്‍ബന്ധിച്ചു. ഈ ഉപദേശങ്ങള്‍ കേട്ട്, അത് പരീക്ഷിക്കാന്‍ തന്നെ താന്‍ തീരുമാനിച്ചു. എന്നാല്‍ ഇത് തന്റെ നില വഷളാക്കുകയാണ് ചെയ്തത്. യാതൊരു ആശ്വാസവും നല്‍കിയില്ല. - ജിഷ്ണു തുറന്ന് പറഞ്ഞു.