കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ രണ്ടു ബിപിഒ ജീവനക്കാരും ഡ്രൈവറും ക്രൂരമായ പീഡനത്തിന് ഇരയായി

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: നഗരത്തില്‍ പീഡനങ്ങള്‍ തുടര്‍കഥയാകുന്നു. ഓടുന്ന ബസ്സില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു സാമാനമായാണ് രണ്ടു ബിപിഒ ജീവനക്കാരും ഡ്രൈവറും ക്രൂരമായ പീഡനത്തിന് ഇരയായ സംഭവം പുറത്തു വന്നിരിക്കുന്നത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജീവനക്കാരും വണ്ടി ഡ്രൈവറുമാണ് പീഡനത്തിന് ഇരയായത്. സംഭവം നടന്നത് ഇങ്ങനെ...

സംഭവം നടക്കുന്നത്

സംഭവം നടക്കുന്നത്

സെപ്റ്റംബര്‍ 30 നായിരുന്നു സംഭവം നടക്കുന്നത്. കഴിഞ്ഞ ദിവസം കോള്‍ സെന്റര്‍ ജീവനക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷമാണ് ക്രൂരമായ പീഡനത്തിന്റെ കഥ പുറത്തു വരുന്നത്.

 പീഡനത്തിന് ഇരയായവര്‍

പീഡനത്തിന് ഇരയായവര്‍

രണ്ട് ബിപിഒ പുരുഷ ജീവനക്കാരും ഇവര്‍ സഞ്ചരിച്ച വണ്ടിയുടെ ഡ്രൈവറുമാണ് ഇരകള്‍

സംഭവം നടക്കാനിടയായ സാഹചര്യം

സംഭവം നടക്കാനിടയായ സാഹചര്യം

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജീവനക്കാര്‍ സഞ്ചരിച്ച വണ്ടി മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കാര്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തെ പരിഹരിക്കാന്‍ ജീവനക്കാര്‍ ഇടപ്പെടുകയായിരുന്നു.

വണ്ടിയില്‍ കയറ്റി കൊണ്ടു പോയി

വണ്ടിയില്‍ കയറ്റി കൊണ്ടു പോയി

ജീവനക്കാരെയും ഡ്രൈവറെയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടി കൊണ്ടു പോകുകയായിരുന്നു. മറ്റൊരു വാഹനത്തില്‍ വന്ന ആളുകള്‍ ഇവരെ ക്രൂരമായി പീഡിപ്പിച്ചു.

അറസ്റ്റ് രേഖപ്പെടുത്തി

അറസ്റ്റ് രേഖപ്പെടുത്തി

സംഭവുമായി ബന്ധപ്പെട്ട് മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

പണവും എടിഎം കാര്‍ഡും മോഷ്ടിച്ചു

പണവും എടിഎം കാര്‍ഡും മോഷ്ടിച്ചു

പീഡത്തിന് ഇരയായവരില്‍ നിന്നും പണവും എടിഎം കാര്‍ഡും പ്രിതികള്‍ മോഷ്ടിച്ചിരുന്നു.

പീഡനം തുടര്‍കഥയാകുന്നു

പീഡനം തുടര്‍കഥയാകുന്നു

നഗരത്തില്‍ പീഡനങ്ങള്‍ തുടര്‍കഥയാകുകയാണ്. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ മാത്രമല്ല, പൊതു സമൂഹത്തില്‍ തന്നെ അക്രമങ്ങള്‍ വളര്‍ന്നു വരുന്ന സാഹചര്യമാണ് കാണുന്നത്.

നിയമങ്ങള്‍ നോക്കുക്കുത്തികളാക്കുന്നോ?

നിയമങ്ങള്‍ നോക്കുക്കുത്തികളാക്കുന്നോ?

നിയമങ്ങള്‍ ശക്തമാകുമ്പോഴും അക്രമങ്ങള്‍ക്ക് കുറവ് സംഭവിക്കുന്നില്ല എന്നു തന്നെയാണ് സത്യം.

English summary
Two male BPO employees and their driver allegedly stripped assaulted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X