യുഎസില്‍ ജിമ്മി ജോര്‍ജ്ജ് വോളി
ന്യൂ ജഴ്സി: വടക്കന്‍ അമേരിക്കയിലെ മലയാളികള്‍ ഇതാ 15ാം തവണയും ജിമ്മി ജോര്‍ജ്ജിന്റെ ഓര്‍മ്മ പുതുക്കുന്നു. വടക്കന്‍ അമേരിക്കയിലെ കേരളാ വോളിബോള്‍ ലീഗിന്റെ ജിമ്മി ജോര്‍ജ്ജ് സ്മാരക വോളിബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് 25 തിങ്കളാഴ്ച ആരംഭിച്ചു.
ന്യൂജഴ്സിയില്‍ ഇത് രണ്ടാം തവണയാണ് ജിമ്മി ജോര്‍ജ്ജ് സ്മാരക ടൂര്‍ണ്ണമെന്റ് നടക്കുന്നത്. ന്യൂജഴ്സിയിലെ മലയാളി സംഘടനയായ കേരളാ കള്‍ച്ചറല്‍ ഫോറമാണ് ടൂര്‍ണ്ണമെന്റിന്റെ സംഘാടകര്‍. വടക്കന്‍ അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയും ടൂര്‍ണ്ണമെന്റില്‍ പ്രധാന പങ്കുവഹിക്കുന്നു. ഫൊക്കാന റീജിയണല്‍ പ്രസിഡന്റും കെ.സി.എഫ്. ബോര്‍ഡ് ട്രസ്റി ചെയര്‍മാനുമായ ടി.എസ്. ചാക്കോയുടെ നേതൃത്വത്തില്‍ ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തനം നടക്കുന്നു.
ഹാക്കെന്സാക്കിലുള്ള ഫെയര്ലെ ഡിക്കിന്‍സണ്‍ യൂണിവേഴ്സിറ്റി ക്യാമ്പസിലുള്ള റോത്മാന്‍ സെന്ററിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ജിമ്മിയുടെ ജന്മനാടായ കേരളം പോലും ജിമ്മിയെ മറക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ കടലുകള്‍ക്കക്കരെ നടക്കുന്ന ഈ ടൂര്‍ണ്ണമെന്റ് മലയാളത്തിന്റെ മാനം കാക്കുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications