ഇന്ത്യ- യു എ ഇ കുറ്റവാളി കൈമാറ്റ കരാര്‍ നിലവില്‍ വന്നു
ദുബായ്: ഇന്ത്യയും യു എ ഇയും തമ്മില്‍ ഒപ്പു വച്ച കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ തിങ്കളാഴ്ച നിലവില്‍ വന്നു. യു എ ഇയിലെ ഇന്ത്യന്‍ അമ്പാസഡര്‍ കെ സി സിംഹും യു എ ഇ വിദേശകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി സയീദ് സേദുമാണ് യു എ ഇ വിദേശകാര്യ വകുപ്പ് ഓഫീസില്‍ വെച്ച് കരാര്‍ നിലവില്‍ വരുന്ന രേഖകളില്‍ ഒപ്പു വച്ചത്.
ക്രിമിനല്‍ കേസുകളിലും വാണിജ്യ സിവില്‍ കാര്യങ്ങളിലും പരസ്പരം നിയമസഹകരണം ഉറപ്പാക്കുന്നതാണ് കരാര്‍. യു എ ഇയിലെ നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രി അവ്ക്വാഫ് മുഹമ്മദ് നഖീര അല്‍ ഡാഹിരി 1999 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോല്‍ ഒപ്പു വച്ചതാണ് ഈ കരാറുകള്‍.
മുന്‍കാല പ്രാബല്യത്തോടെയായിരിക്കും കരാറുകള്‍ നിലവില്‍ വരിക. അതായത് കരാര്‍ ഒപ്പു വയ്ക്കുന്നതിന് മുന്‍പ് നടന്ന കുറ്റ കൃത്യങ്ങള്‍ക്കും ഇത് ബാധകമാകും. മറ്റ് ഇരുപത് രാജ്യങ്ങളുമായും ഇന്ത്യ ഈ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഏറെ താമസിയാതെ ഒമാനുമായും ഇങ്ങനൊരു കരാര്‍ ഒപ്പിടാന്‍ സാദ്ധ്യതയുണ്ട്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications