ഫിജി പ്രസിഡണ്ട് മാര രാജിവെച്ചു
സുവ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഫിജിയില്‍ പ്രസിഡണ്ട് റതു കമീസേസെ മാര രാജിവെച്ചു. ഇതോടെ പട്ടാള ഭരണം പ്രഖ്യാപിച്ച ആര്‍മി കമാന്‍ഡര്‍ ഫ്രാങ്ക് ബൈനിമാമാര രാജ്യത്തിന്റെ പരമോന്നത ഭരണാധികാരിയാകും.
രാജ്യത്തിന്റെ സുരക്ഷിതമായ ഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്കു കഴിയുമെന്ന് കമാന്‍ഡര്‍ ബൈനിമാമാര പറഞ്ഞു. എത്രയും പെട്ടെന്ന് രാജ്യത്തെ സമാധാനത്തിലേക്കും സ്ഥിരതയിലേക്കും തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
രാജ്യത്തെ നിയമം എല്ലാവരും അനുസരിക്കണമെന്നും അല്ലാത്ത പക്ഷം നിയമപരിപാലനത്തിനായി സൈന്യത്തിന് ശക്തി പ്രയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
രാജിവെച്ച പ്രസിഡണ്ട് റതു കമീസേസെ മാരയും കുടുംബവും ഫിജി നേവിയുടെ കപ്പലില്‍ അഭയം തേടിയിട്ടുണ്ടെന്ന് ഫിജിലൈവ് റിപ്പോര്‍ട്ട് ചെയ്തു. നേവി വക്താക്കള്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്ന് വെബ്സൈറ്റ് അവകാശപ്പെട്ടു. എന്നാല്‍ പ്രസിഡണ്ടും കുടുംബവും നേവിയുടെ ഏതു തരത്തിലുള്ള കപ്പലിലാണ് അഭയം തേടിയിട്ടുള്ളതെന്ന് അറിവായിട്ടില്ല.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications