ബന്ദികളെല്ലാം സുരക്ഷിതരെന്ന് സ്പെയ്റ്റ്
സുവ: താന്‍ ബന്ദികളാക്കി വെച്ചിരിക്കുന്നവരെല്ലാം സുരക്ഷിതരാണെന്ന് ഫിജി അട്ടിമറി നേതാവ് ജോര്‍ജ് സ്പെയ്റ്റ് വ്യക്തമാക്കി. മെയ് 19 മുതല്‍ ഫിജി പാര്‍ലമെന്റ് മന്ദിരത്തില്‍ ബന്ദികളായിക്കഴിയുന്ന മുന്‍ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയുള്പ്പെടെയുള്ളവര്ക്ക് ദിവസവും മൂന്നു തവണ ഭക്ഷണം ലഭിക്കുന്നുണ്ടെന്നും സ്പെയ്റ്റ് പറഞ്ഞു.
ഫിജി മഹാസഭയുടെ പിന്തുണ തനിക്കുണ്ടെന്ന് വിശ്വസിക്കുന്നുവുന്നും സഭയുടെ തീരുമാനമെന്തായാലും താന്‍ അനുസരിക്കുമെന്നും സി.എന്‍.എന്നിന് നല്കിയ അഭിമുഖത്തില്‍ സ്പെയ്റ്റ് പറഞ്ഞു. രണ്ടാഴ്ചയായി ഫിജിയില്‍ തുടരുന്ന ഭരണ അസ്ഥിരത അവസാനിപ്പിക്കാന്‍ തിങ്കളാഴ്ചയോ ചൊവാഴ്ചയോ മഹാസഭ ഒരു തീരുമാനത്തിലെത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാജ്യത്തിന്റെ ഭരണം ഏറ്റെടുത്ത പട്ടാളം, അധികാരങ്ങള്‍ മഹാസഭക്ക് കൈമാറണമെന്ന് സ്പെയ്റ്റ് ആവശ്യപ്പെട്ടു.
More From
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications