ചേകന്നൂര്‍ മൗലവി കേസിലെ പ്രതികള്‍ വിദേശത്തെന്ന് സി.ബി.ഐ
കൊച്ചി: ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ പ്രതികളെന്ന് കരുതുന്നവര്‍ വിദേശത്തേക്ക് കടന്നുവെന്ന് സി.ബി.ഐ കേരള ഹൈക്കോടതില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരമാണ് സി.ബി.ഐ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. വിദേശത്ത് കഴിയുന്ന പ്രതികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു.
ഒരു സംഘം സുന്നി പുലികള്‍ കേസിലുള്‍പ്പെട്ടിട്ടുണ്ട്. അവരുടെ പാസ്പോര്ട്ടുകള് പിടിച്ചെടുത്തെങ്കിലും വ്യാജ പാസ്പോര്ട്ടുകള് ഉപയോഗിച്ച് അവര്‍ വിദേശത്തേക്ക് കടന്നു. അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുക എളുപ്പമല്ല. കാരണം കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറൊന്നുമില്ലാത്ത രാജ്യങ്ങളിലാണ് അവര്‍ ഇപ്പോള്‍ കഴിയുന്നത്- സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
1993 ജൂലൈ 29നാണ് ചേകന്നൂര്‍ മൗലവിയെ കാണാതായത്. 96 ജനുവരിയില്‍ സി.ബി.ഐ കേസ് ഏറ്റെടുക്കുകയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications