കൃഷ്ണന് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി
ഗുരുവായൂര്‍: പി.എം. കൃഷ്ണന് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്ശാന്തിയാവും. സപ്തംബര്‍ 14 വ്യാഴാഴ്ച നമസ്കാരമണ്ഡപത്തില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് അദ്ദേഹത്തെ അടുത്ത മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്.
ഒക്ടോബര്‍ ഒന്നു മുതലാണ് കൃഷ്ണന് നമ്പൂതിരി മേല്‍ശാന്തിയായി ചുമതലയെടുക്കുക. ആറുമാസമാണ് മേല്‍ശാന്തിയുടെ കാലാവധി.
മേല്‍ശാന്തി സ്ഥാനത്തേക്ക് 24 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇവരില്‍ യോഗ്യതയുള്ള 19 പേരില്‍ നിന്ന് നറുക്കെടുപ്പിലൂടെ കൃഷ്ണന് നമ്പൂതിരിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇപ്പോഴത്തെ മേല്‍ശാന്തി കുറുശാരൂര് പരമേശ്വരന് നമ്പൂതിരിയാണ് നറുക്കെടുത്തത്.
നാല്പത്തൊന്നുകാരനായ കൃഷ്ണന് നമ്പൂതിരി ആദ്യമായാണ് മേല്‍ശാന്തിയാവുന്നത്. പഴയത്ത് മനയിലെ പരേതനായ ആര്യന് അടിതിരിപ്പാടിന്റെയും പരേതയായ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനാണ്. കൃഷ്ണന് നമ്പൂതിരിയുടെ ജ്യേഷ്ഠന് സുബ്രഹ്മണ്യന് നമ്പൂതിരി നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്ശാന്തിക്കാരനായിരുന്നു.
19 വര്‍ഷങ്ങളായി കൃഷ്ണന് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications