പ്രളയം: ബംഗാളില്‍ മരണസംഖ്യ 1020 ആയി
കല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 1020 ആയി. ഔദ്യോഗികമായ കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് കരുതുന്നു.
രണ്ട് ആഴ്ചയായി നരകയാതന അനുഭവിക്കുന്ന വിവിധ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നത് തുടരുകയാണ്. 24-പര്‍ഗാനാസ് എന്ന ജില്ലയിലെ സ്ഥിതി അത്യന്തം ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി ജ്യോതി ബസു അറിയിച്ചു. ചി ലസ്ഥലങ്ങളില്‍ 10 അടിയോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്.
24-പര്‍ഗാനാസ് ജില്ലയിലെ പതിനായിരക്കണക്കിന് ഗ്രാമീണര്‍ ഉയര്‍ന്ന സ്ഥലങ്ങളിലെ റെയില്‍വേ ട്രാക്കുകളിലും റോഡുകളിലുമാണ് അഭയം കണ്ടെത്തിയിരിക്കുന്നത്. പ്രളയം റെയില്‍വേ, റോഡ് ഗതാഗതത്തെ തടസപ്പെടുത്തിയിരിക്കുകയാണ്. മറ്റു ചിലര്‍ മരങ്ങളിലും ഇലക്ട്രിക് തൂണുകളിലും അഭയം തേടിയിരിക്കുന്നു.
മുന്നൂറോളം വരുന്ന സുരക്ഷാസൈനികരും അനേകം ദുരിതാശ്വാസ പ്രവര്‍ത്തകരും ഈ ജനങ്ങളുടെ അടുത്തെത്താന്‍ കഠിനയത്നം നടത്തുകയാണെന്ന് ബസു പറഞ്ഞു.
സുരക്ഷാപ്രവര്‍ത്തനത്തിനായി റെഡ്ക്രോസ് സംഘം ബംഗാളിലെത്തിയിട്ടുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications