പ്രളയം: ബംഗാളില്‍ മരണസംഖ്യ 1020 ആയി
കല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 1020 ആയി. ഔദ്യോഗികമായ കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് കരുതുന്നു.
രണ്ട് ആഴ്ചയായി നരകയാതന അനുഭവിക്കുന്ന വിവിധ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നത് തുടരുകയാണ്. 24-പര്‍ഗാനാസ് എന്ന ജില്ലയിലെ സ്ഥിതി അത്യന്തം ഗൗരവമേറിയതാണെന്ന് മുഖ്യമന്ത്രി ജ്യോതി ബസു അറിയിച്ചു. ചി ലസ്ഥലങ്ങളില്‍ 10 അടിയോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്.
24-പര്‍ഗാനാസ് ജില്ലയിലെ പതിനായിരക്കണക്കിന് ഗ്രാമീണര്‍ ഉയര്‍ന്ന സ്ഥലങ്ങളിലെ റെയില്‍വേ ട്രാക്കുകളിലും റോഡുകളിലുമാണ് അഭയം കണ്ടെത്തിയിരിക്കുന്നത്. പ്രളയം റെയില്‍വേ, റോഡ് ഗതാഗതത്തെ തടസപ്പെടുത്തിയിരിക്കുകയാണ്. മറ്റു ചിലര്‍ മരങ്ങളിലും ഇലക്ട്രിക് തൂണുകളിലും അഭയം തേടിയിരിക്കുന്നു.
മുന്നൂറോളം വരുന്ന സുരക്ഷാസൈനികരും അനേകം ദുരിതാശ്വാസ പ്രവര്‍ത്തകരും ഈ ജനങ്ങളുടെ അടുത്തെത്താന്‍ കഠിനയത്നം നടത്തുകയാണെന്ന് ബസു പറഞ്ഞു.
സുരക്ഷാപ്രവര്‍ത്തനത്തിനായി റെഡ്ക്രോസ് സംഘം ബംഗാളിലെത്തിയിട്ടുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications