പരുമല പള്ളി കൂദാശ ഈ മാസം
തിരുവല്ല : പുതുക്കി പണിത പരുമല പള്ളിയുടെ കൂദാശ ഒക്ടോബര്‍ 27 വെള്ളിയാഴ്ചയും 28 ശനിയാഴ്ചയുമായി നടക്കും.
ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യുസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കൂദാശ കര്മ്മത്തിന് നേതൃത്വം നല്‍കും. ജാതിമത വ്യത്യാസമില്ലാതെ നിരവധി പേര് കൂദാശ ചടങ്ങില്‍ പങ്കെടുക്കും. 400 പേരടങ്ങുന്ന ഗായകസംഘം ചടങ്ങിനുണ്ടാവും.
പള്ളി സ്ഥാപിച്ച പരുമല തിരുമേനി മാര്‍ ഗ്രിഗോറിയസിന്റെ കിടക്കയും ശവകുടീരവും തിരുശേഷിപ്പുകളും പഴയ സ്ഥാനത്ത് നിന്നും യാതൊരു മാറ്റവും വരുത്താതെ പുതുക്കിയ പള്ളിയുടെ ഉള്ളില്‍ വരുന്ന വിധത്തിലാണ് പുതിയ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്നരക്കോടി രൂപ ചെലവാക്കി പണിത പള്ളിയില്‍ 2,000 ഭക്തജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സൗകര്യമുണ്ട്.
ബൈസാന്തിയന്‍ രീതിയില്‍ പണിതിരിക്കുന്ന പള്ളിയുടെ മുഖ്യശില്പി ചാള്‍സ് കൊറിയയാണ്. വൃത്താകൃതിയിലുള്ള സ്റെയിന്ഡ് ഗ്ലാസ്സ് ലൈറ്റുകളും കൂറ്റന്‍ സ്ലൈഡിംഗ് ഡോറുകളും പുതുക്കിയ രൂപകല്‍പ്പനയുടെ പ്രത്യേകതകളാണ്. ഭക്തജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിച്ച ധനസഹായത്താലാണ് പള്ളിയുടെ പണി പൂര്‍ത്തിയാക്കിയത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications