നിഷാദ് സംഭവം: പൊലീസ് കുറ്റവാളികളെ രക്ഷിക്കുന്നു
തിരുവനന്തപുരം: നിലമേല്‍ എന്‍എസ്എസ് കോളേജിലെ ജനറല്‍ സെക്രട്ടറി നിഷാദിനെ മര്‍ദ്ദിച്ച കേസില്‍ പൊലീസ് യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് കെഎസ്യു ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റിലായവരൊന്നുമല്ല യഥാര്‍ത്ഥ കുറ്റവാളികള്‍. അവരില്‍ പലര്‍ക്കും സംഭവവുമായി ഒരു ബന്ധവുമില്ല. യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് പൊലീസ് അവരെ അറസ്റു ചെയ്തിരിക്കുന്നത്. കുറ്റവാളികളെ കണ്ടെത്താന്‍ തിരിച്ചറിയല്‍ പരേഡു പോലും നടത്താന്‍ പൊലീസ് തയ്യാറായിട്ടില്ല - കെഎസ്യു സംസ്ഥാന പ്രസിഡണ്ട് സതീശന് പാച്ചേനി ആരോപിച്ചു.
യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നവംബര്‍ 16 വ്യാഴാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനു മുന്നില്‍ കെഎസ്യു പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തമെന്നും അദ്ദേഹം അറിയിച്ചു.
നവംബര്‍ 12 ഞായറാഴ്ചയാണ് യൂണിവേഴ്സിറ്റി കോളേജിലെ ഒരു സംഘം എസ്എഫ്ഐക്കാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും പുറത്ത് കത്തികൊണ്ട് എസ്എഫ്ഐ എന്നെഴുതുകയും ചെയ്തത്. നിലമേല്‍ കോളേജിലെ കെഎസ്യു പ്രവര്‍ത്തകനാണ് നിഷാദ്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications