ആരെയും അമ്പരിപ്പിക്കുന്ന മായാവാഹനം
കൊല്ലം: വിഷമദ്യം കടത്താന്‍ അനില്‍കുമാര്‍ ഉപയോഗിച്ചിരുന്ന ഫിയറ്റ് കാര്‍ ആരെയും അമ്പരിപ്പിക്കുന്ന മായാവാഹനമാണ്. ഒറ്റനോട്ടത്തില്‍ രഹസ്യ അറകളൊന്നും ആര്‍ക്കും കണ്ടെത്താനാവാത്ത വെള്ള പ്രിമീയര്‍ പത്മിനി കാര്‍ ഡിസംബര്‍ 22 വെള്ളിയാഴ്ച കൊല്ലം പൊലീസ് ക്ലബില്‍ കൊണ്ടുവന്നു.
കാറിന്റെ അടിഭാഗത്താണ് 370 ലിറ്റര്‍ കൊള്ളുന്ന അറയുടെ പ്രധാനഭാഗം. സീറ്റുകളുടെ ഉള്ളിലും അറയാണ്. സീറ്റുകളുടെ മുകള്‍ഭാഗത്തുള്ള ദ്വാരത്തിലൂടെയാണ് സ്പിരിറ്റ് നിറയ്ക്കുന്നത്. സ്പിരിറ്റ് പുറത്തേക്കെടുക്കാന്‍ കാറിന്റെ നടുവില്‍ പ്രത്യേകം ടാപ്പുണ്ട്. കാറില്‍ സ്റീരിയോ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളുണ്ട്. സംശയം തോന്നാതിരിക്കാന്‍ പുറമേ കേടുപാടുകള്‍ ഉണ്ടാക്കിയിരിക്കുന്നു.
നമ്പര്‍ പ്ലേറ്റില്‍ ടിഎംവൈ 8746 എന്ന നമ്പര്‍ സ്റിക്കര്‍ കൊണ്ട് ഒട്ടിച്ചതാണ്. മഹാരാഷ്ട്രയുടെ രജിസ്ട്രേഷനുള്ള കാര്‍ ഹുസൂരില്‍ നിന്നും വാങ്ങിയ ശേഷം രേഖകളെല്ലാം കത്തിച്ചുകളഞ്ഞുവെന്ന് അനില്‍കുമാര്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 32 പേരുടെ മരണത്തിന് കാരണമായ വിഷസ്പിരിറ്റ് എത്തിയ മായാവാഹനം കാണാന്‍ പൊലീസ് ക്ലബില്‍ ജനം തടിച്ചുകൂടിയിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications