ചേകന്നൂര്‍ കേസ്: അന്വേഷണം പ്രഹസനമാക്കുന്നു
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസ് അന്വേഷണം സിബിഐ പ്രഹസനമാക്കുന്നതായി ഖുര്‍ ആന്‍ സുന്നത്ത് സൊസൈറ്റി ആരോപിച്ചു.
അന്വേഷണം ഫലപ്രദമാക്കണമെന്ന ആവശ്യവുമായി സൊസൈറ്റി കേന്ദ്ര വിജിലന്‍സ് കമ്മീഷന് വക്കീല്‍ നോട്ടീസയച്ചിരിക്കുകയാണ്. ചേകന്നൂര്‍ മൗലവിയാണ് ഈ സൊസൈറ്റി സ്ഥാപിച്ചത്.
രണ്ടു പ്രതികള്‍ അറസ്റിലായി എങ്കിലും സിബിഐ അന്വേഷണം ശക്തമായി മുന്നോട്ടു നീങ്ങുന്നതായി കരുതാനാവില്ലെന്ന് സൊസൈറ്റി അഭിപ്രായപ്പെട്ടു. ചില യാഥാസ്ഥിതിക മുസ്ലിം നേതാക്കളുടെ സ്വാധീനം അന്വേഷണത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും സൊസൈറ്റി വിലയിരുത്തി.
സുപ്രീം കോടതിയുടെ 1998ലെ വിധിപ്രകാരം സിബിഐ അന്വേഷണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കേണ്ട ചുമതല കേന്ദ്ര വിജിലന്‍സ് കമ്മീഷനുണ്ടെന്ന് സുന്നത്ത് സൊസൈറ്റി സെക്രട്ടറി അബ്ദുള്‍ അസീസ് മൗലവി വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.
ഈ കേസില്‍ കമ്മീഷന് സ്വീകരിച്ച നടപടികള്‍ രേഖാമൂലം അറിയിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ നല്കാന് കേന്ദ്ര വിജിലന്‍സ് കമ്മീഷന് തയ്യാറായില്ലെങ്കില്‍ നിയമാനുസൃതം നടപടിയെടുക്കുമെന്നും പറഞ്ഞിട്ടുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications