ആര്‍ക്കും രഹസ്യപിന്തുണയില്ല: ബിജെപി
തിരുവനന്തപുരം: ബിജെപിക്ക് സ്വാധീനമുള്ള ചില മണ്ഡലങ്ങളില്‍ വോട്ടിനു വേണ്ടി ചില പ്രമുഖ വ്യക്തികള്‍ തങ്ങളെ സമീപിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള.
എന്നാല്‍ ഇത്തവണ ആരെയും രഹസ്യമായി സഹായിക്കുന്ന പരിപാടിയില്ലെന്ന് ഏപ്രില്‍ 17 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. സമീപിച്ചിരുന്നവരുടെ പേര് താന്‍ വെളിപ്പെടുത്തില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി മുന്നണിയുടെ സീറ്റ് നിര്‍ണയം പൂര്‍ത്തിയായിട്ടില്ലെന്നും ഘടകകക്ഷികളുടെ സീറ്റുനിര്‍ണയം നടക്കുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക മാത്രമേ തയാറായിട്ടുള്ളു. 22 സീറ്റുകള്‍ സമതാപാര്‍ട്ടി, ജനതാദള്‍ യുണൈറ്റഡ്, വികാസ് പാര്‍ട്ടി തുടങ്ങിയ കക്ഷികള്ക്കുള്ളതാണ്.
ആരെയെങ്കിലും തോല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ബിജെപി ഹിറ്റ്ലിസ്റൊന്നും തയാറാക്കിയതായി തനിക്ക് അറിവില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications