ഉഷയ്ക്കെതിരെ പ്രകാശന് സത്യാഗ്രഹം തുടങ്ങി
കോഴിക്കോട്: പി. ഇ. ഉഷ കേസില്‍ തനിക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉഷയും സംഘവും ഉന്നയിക്കുന്നതിനെതിരെ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന് സി. പ്രകാശന് കുടുംബവുമൊന്നിച്ച് സത്യാഗ്രഹം തുടങ്ങി.
ഏപ്രില്‍ 19 വ്യാഴാഴ്ച സര്‍വകലാശാല ഓഫീസിന് മുന്നില്‍ തുടങ്ങിയ സത്യാഗ്രഹം കഥാകൃത്ത് കെ. പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയ പ്രകാശനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 18 ബുധനാഴ്ച പി. ഇ. ഉഷ സത്യാഗ്രഹം തുടങ്ങിയിരുന്നു.
എന്നാല്‍ ബസില്‍ വച്ച് ഉഷയെ പീഡിപ്പിച്ചത് വേറൊരാളാണെന്ന് തെളിഞ്ഞിട്ടും തനിക്കെതിരെ സമരം നടത്തി തന്നെയും കുടുംബത്തെയും അപമാനിക്കുകയാണ് ഉഷ ചെയ്യുന്നതെന്ന് പ്രകാശന് കുറ്റപ്പെടുത്തുന്നു.
ഉഷ സത്യാഗ്രഹമിരിക്കുന്നതിന്റെ തൊട്ടു വലതു ഭാഗത്താണ് പ്രകാശനും ഭാര്യയും കുഞ്ഞും സത്യഗ്രഹമിരിക്കുന്നത്. സര്‍വകലാശാലയിലെ സംഘടനകള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം ലൈംഗികതയുടെ പേരില്‍ തീര്‍ക്കാന്‍ ശ്രമിക്കരുതെന്നും. ഇരുവര്‍ക്കും നീതി ലഭിക്കണമെന്നുമാണ് തന്റെ അഭിപ്രായമെന്നും പ്രകാശന്റെ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു കൊണ്ട് രാമനുണ്ണി പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications