ഓഹരി കുംഭകോണം അന്വേഷിക്കാന്‍ സമിതി
ദില്ലി: ഓഹരി കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏപ്രില്‍ 26 വ്യാഴാഴ്ച 30 അംഗ സംയുക്ത പാര്‍ലമെന്റ് സമിതി രൂപീകരിച്ചു. എങ്ങിനെ ഭാവിയില്‍ ഓഹരി കുംഭകോണം തടയാമെന്നതു സംബന്ധിച്ച് മാര്ഗ്ഗരേഖയുണ്ടാക്കാനുള്ള ചുമതലയും ഈ സമിതിയ്ക്ക് തന്നെ.
പാര്‍ലമെന്റ് കാര്യ മന്ത്രി പ്രമോദ് മഹാജനാണ് ഇക്കാര്യം വ്യാഴാഴ്ച ലോക്സഭയില്‍ അറിയിച്ചത്. ലോക്സഭയില്‍ നിന്നും 20 അംഗങ്ങളും രാജ്യസഭയില്‍ നിന്നും 10 അംഗങ്ങളും ഉള്‍പ്പടെ 30 അംഗങ്ങളാണ് ഓഹരി കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള സംയുക്ത പാര്‍ലമെന്റ് സമിതിയിലുള്ളത്. സമിതിയിലെ ഒരംഗത്തെ അധ്യക്ഷനായി ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുക്കും.
ഓഹരി കുംഭകോണത്തിന്റെ എല്ലാ വശങ്ങളും സമിതി പഠനവിധേയമാക്കും. ഓഹരി കുംഭകോണത്തില്‍ ബാങ്കുകള്‍, ദല്ലാളന്മാര്, സ്റോക് എക്സ്ചേഞ്ചുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കും. ഓഹരി ഇടപാടില്‍ ഇത്തരം സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അതിര്‍വരമ്പുകളും സമിതി നിശ്ചയിക്കും.
-
സ്വര്‍ണം വീണ്ടും താഴോട്ട്; സ്വര്‍ണവില ഇന്നും കുറഞ്ഞു, രൂപയുടെ കരുത്ത് നേട്ടമായി, ഇന്നത്തെ പവന് വില -
ബെംഗളൂരുവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണേ... പുതിയ നിയമവുമായി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും












Click it and Unblock the Notifications