ആലുവ കൂട്ടക്കൊല: കൂടുതല്‍ തെളിവുകള്‍ കിട്ടി
കൊച്ചി: നാടിനെ ഞെട്ടിച്ച ആലുവ കൂട്ടക്കൊല കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിന് കൂടുതല്‍ തെളിവുകള്‍ കിട്ടി. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒന്നില്‍ കൂടുതല്‍ പേര് ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. ഈ സാധ്യതയെക്കുറിച്ച് ക്രൈംബ്രാഞ്ച് കൂടുതല്‍ അന്വേഷണം നടത്തും.
ഇപ്പോള്‍ കേസിലെ ഒന്നാം പ്രതിയായി സബ് ജയിലില്‍ കഴിയുന്ന ആന്റണിയെ വീണ്ടും ചോദ്യം ചെയ്യും. കൊലയ്ക്ക് ശേഷം ദമാമിലേക്ക് കടന്ന ആന്റണി ഭാര്യക്ക് കേസന്വേഷണത്തിന്റെ വിവരങ്ങള്‍ തിരക്കിക്കൊണ്ട് എഴുതിയ കത്തും ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ട്.
കൊലപാതകം നടത്തിയ സമയത്ത് ആന്റണി ധരിച്ചിരുന്ന വസ്ത്രങ്ങളും ക്രൈംബ്രാഞ്ചിന് കിട്ടി. ഇതില്‍ രക്തക്കറയുണ്ടെന്ന് കണ്ടെത്തി. കൊല ചെയ്യപ്പെട്ട അഗസ്റിന്‍ മാഞ്ഞൂരാന്റെ വീട്ടില്‍ നിന്നും വലിയ ഒരു തുക കാണാതെ പോയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗള്‍ഫില്‍ പോകാനായി പണം ചോദിച്ചിട്ട് നല്‍കാത്തതിനാലാണ് ആന്റണി അഗസ്റിനെയും കുടുംബത്തെയും കൂട്ടക്കൊല നടത്തിയതെന്ന് കരുതപ്പെടുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications