കൂടുതല്‍ പേര് തൃണമൂല്‍ വിടും
കൊല്‍ക്കൊത്ത: അജിത് പാഞ്ചയുടെ പിന്നാലെ കൂടുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്ന് സൂചന.
തന്നോടൊപ്പം കൂടുതല്‍ പേര് പാര്‍ട്ടി വിടുമെന്ന് പാഞ്ച മെയ് ആറ് ഞായറാഴ്ച പ്രധാനമന്ത്രി വാജ്പേയിയെ അറിയിച്ചിട്ടുണ്ട്. എന്തായാലും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മമതയ്ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ പാഞ്ചയ്ക്കെതിരെ അച്ചടക്കനടപടിയുണ്ടായേക്കും.
മെയ് 10 വ്യാഴാഴ്ച ബംഗാള്‍ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യം പരാജയപ്പെട്ടാല്‍ കൂടുതല്‍ പേര് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരുമെന്ന് ഒരു തൃണമൂല്‍ നേതാവ് പറഞ്ഞു. അധികാരമുള്ളതിനാല്‍ ബിജെപിയിലേക്ക് ഒഴുക്ക് കൂടുമെന്നും കരുതപ്പെടുന്നു.
എന്‍ഡിഎയിലേക്ക് തിരിച്ചുപോകണമെന്നാണ് ഭൂരിപക്ഷം തൃണമൂല്‍ നേതാക്കളുടെയും അഭിപ്രായമെന്നാണ് സൂചന. തന്നോടൊപ്പം മറ്റ് ചില എംപിമാരുമുണ്ടെന്ന് അജിത് പാഞ്ച പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ രാജ്യസഭാംഗം ജയന്താ ഭട്ടാചാര്യയും പാര്‍ട്ടി എന്‍ഡിഎയില്‍ തിരിച്ചു ചെല്ലണമെന്ന അഭിപ്രായക്കാരനാണ്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications