എലിപ്പനി: മരണസംഖ്യ എട്ടായി
കോട്ടയം: മധ്യകേരളത്തില്‍ എലിപ്പനി പടരുന്നതായി സംശയം. കോട്ടയത്തും പത്തനംതിട്ടയിലും ഈയിടെ ഏഴ് പേര് മരണമടഞ്ഞത് എലിപ്പനി ബാധിച്ചാണെന്ന് സംശയിക്കപ്പെടുന്നു.
മെയ് 22 ചൊവാഴ്ച രണ്ട് പേര് കൂടി മരിച്ചതോടെയാണ് മരണസംഖ്യ എട്ടായി ഉയര്‍ന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ചങ്ങനാശ്ശേരി സ്വദേശി സുഭാഷ് (28), പാലാ സ്വദേശി സുരേഷ് (30) എന്നിവരാണ് ഏറ്റവും ഒടുവില്‍ മരിച്ചത്.
മഴക്കാലമാകുമ്പോഴാണ് സാധാരണയായി എലിപ്പനി പടരുക. ഇത് തുടര്‍ച്ചയായ മൂന്നാമത്തെ തവണയാണ് എലിപ്പനി പ്രത്യക്ഷമാകുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ജനങ്ങള്‍ ആകെ പരിഭ്രാന്തരാണ്. രോഗം പടരാതിരിക്കാനുള്ളമുന്കരുതല് എടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.
പേരണ്ണ സ്വദേശി ശ്രീകുമാര്‍ (38), പൂഞ്ഞാര്‍ സ്വദേശി രാജു (38), ഏറ്റുമാനൂര്‍ സ്വദേശി തോമസ് (48), പത്തനംതിട്ടയിലെ മാധവന് (61), പൂനത്തുറയിലെ സിബി (32) എന്നിവരാണ് എലിപ്പനി ബാധിച്ച് നേരത്തെ മരിച്ചവര്‍.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications