ചര്‍ച്ചയില്‍ ഹുറിയത്തിനെ പങ്കെടുപ്പിക്കില്ല
ദില്ലി: വാജ്പേയിയും പര്‍വേസ് മുഷറഫുമായി നടത്താനുദ്ദേശിക്കുന്ന കശ്മീര്‍ ചര്‍ച്ചകളില്‍ ഹുറിയത്ത് കോണ്‍ഫറന്‍സിനെ പങ്കെടുപ്പിക്കില്ല.
മെയ് 28 തിങ്കളാഴ്ച പ്രതിരോധ-വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഹാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചകളില്‍ ഹുറിയത്തിനെയും പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെത്തുന്ന മുഷറഫ് ഹുറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് പാകിസ്ഥാന് വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്ന് ജസ്വന്ത് ആവര്‍ത്തിച്ചു. കഴിഞ്ഞ ആറ് മാസമായി അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ അയവ് വന്നിട്ടുണ്ടെന്നും ജസ്വന്ത് പറഞ്ഞു. പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പാകിസ്ഥാനുമായി ഇന്ത്യന്‍ ടീം ക്രിക്കറ്റ് കളിക്കുമ്പോള്‍ അത് ക്രിക്കറ്റെന്നതിലുപരി ഒരു ഗ്ലാഡിയേറ്റര്‍( റോമന്‍ പടയാളി) പോരാട്ടമായി മാറിയിട്ടുണ്ടെന്ന് ജസ്വന്ത് ചൂണ്ടിക്കാട്ടി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications