കാസര്‍കോട് മുഖ്യമന്ത്രി ഇടപെടണം
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ലീഗ്- സിപിഎം അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി ഇടപെടണമെന്ന് സര്‍വകക്ഷിയോഗം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയ്ക്ക് അസൗകര്യമുണ്ടെങ്കില്‍ പകരം ഈ ദൗത്യത്തിന് മറ്റൊരു മന്ത്രിയെ ഏര്‍പ്പെടുത്തണമെന്നും ജൂണ്‍ മൂന്ന് ഞായറാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗം നിര്‍ദേശിച്ചു.
സിപിഎം, കോണ്‍ഗ്രസ്, ലീഗ്, ബിജെപി തുടങ്ങി എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ബിജെപിയും സിപിഎമ്മും കാസര്‍കോട്ടെ അക്രമത്തിന് കുറ്റപ്പെടുത്തിയത് ലീഗിനെയാണ്.
സര്‍വകക്ഷിയോഗത്തിന് ശേഷം കാസര്‍കോട് ക്രമസമാധാനനില മെച്ചപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച പക്ഷെ, സിപിഎം കാസര്‍കോട് ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. സിപിഎമ്മിനുവേണ്ടി ടി. ഗോവിന്ദന് എംഎല്‍എയും ബിജെപിയ്ക്കുവേണ്ടി മടിക്കൈ കുമാരനും യോഗത്തില്‍ പങ്കെടുത്തു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications