കിഡ്നി തേടി കാനഡയില്‍ നിന്നും ഇന്ത്യയിലേക്ക്
ടൊറൊന്റോ: കാനഡയില്‍ നിന്നും കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ധാരാളം പേര് ഇന്ത്യയില്‍ എത്തുന്നു. ഗ്ലോബ് ആന്റ് മെയില്‍ ദിനപത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൃത്യമായി കണക്കൊന്നും വാര്‍ത്തയില്‍ ഉദ്ധരിച്ചിട്ടില്ലെങ്കിലും നിരവധി പേര് ഈ ആവശ്യത്തിനായി ഇന്ത്യയിലെത്തുന്നതായി പറയുന്നു. ഇതില്‍ പലരും കിഡ്നിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞാണത്രെ തിരിച്ചുവരുന്നത്.
കാനഡയില്‍ 1997-1999 കാലത്തിനിടയില്‍ ഏകദേശം 536 രോഗികള്‍ കിഡ്നിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ മരിച്ചു. ജീവിച്ചിരിക്കുന്ന ആരോഗ്യവാനായ ഒരാളില്‍ നിന്നും കിഡ്നി സ്വീകരിക്കുന്നതാണ് ഉചിതം.
ഇന്ത്യയില്‍ ശരീരാവയവങ്ങളുടെ കൈമാറ്റത്തില്‍ ഒട്ടേറെ നിരോധനമുണ്ട്. എങ്കിലും രഹസ്യമായി കിഡ്നിയും മറ്റും എത്തിച്ചു കൊടുക്കുന്ന ധാരാളം ഏജന്‍സികള്‍ പ്രവര്ത്തിക്കുന്നുണ്്. ഈ രംഗത്ത് ഒരു അധോലോകശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 2.5 ലക്ഷം വരെ കിഡ്നിയ്ക്ക് വില ഈടാക്കുന്നുണ്ടത്രേ.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications