ഗ്രാഫൈറ്റ്: മാണിക്കെതിരെയുള്ള നടപടിയുടെ സ്റേ നീട്ടി
കൊച്ചി: ഗ്രാഫൈറ്റ് കേസില്‍ റവന്യൂ മന്ത്രി കെ.എം. മാണിയെ പ്രതിചേര്‍ത്ത നടപടിക്ക് ഏര്‍പ്പെടുത്തിയ സ്റേ ഹൈക്കോടതി ജൂണ്‍ 29 വെള്ളിയാഴ്ച വരെ നീട്ടി. ജൂണ്‍ 15 വെള്ളിയാഴ്ച ജസ്റിസ് എന്‍. കൃഷ്ണന് നായരാണ് ഈ ഉത്തരവിട്ടത്.
മാണിയെ വിജിലന്‍സ് കോടതി പ്രതിചേര്‍ത്തതു സംബന്ധിച്ച രേഖകള്‍ ഹൈകോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവില്‍ പറയുന്നു. ഗ്രാഫൈറ്റ് രണ്ടാം ഘട്ട കേസിലാണ് പ്രൊസിക്യൂട്ടറുടെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് കോടതി മാണിയെ പ്രതി ചേര്‍ത്തത്.
തന്നെ പ്രതിചേര്‍ത്ത നടപടി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം. മാണി ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്ജിയിന്മേലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാം ഘട്ട ഗ്രാഫൈറ്റ് കേസില്‍ വിജിലന്‍സ് നാലുതവണ നടത്തിയ അന്വേഷണത്തിലും തനിക്കെതിരെ തിെവുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് കെ.എം. മാണി ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ മാണി നാലാംപ്രതിയാണ്. മാണിക്കു പുറമെ മുന്‍ വൈദ്യുതി മന്ത്രി ആര്. ബാലകൃഷ്ണപിള്ള, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്മാന് പി. കേശവപിള്ള, മുന്‍ ഊര്‍ജ സെക്രട്ടറി ജി. ഗോപാലപിള്ള എന്നിവരും കേസില്‍ പ്രതികളാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications