കേസ് നായനാര്‍ സര്‍ക്കാര്‍ കെട്ടിച്ചമച്ചത്: എംവിആര്‍
തിരുവനന്തപുരം: കൂത്തുപറമ്പ് കേസ് തനിക്കെതിരെ നായനാര്‍ സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണെന്ന് മന്ത്രി എം.വി. രാഘവന് പറഞ്ഞു. കൂത്തുപറമ്പ് വെടിവെപ്പ് കേസിലെ എഫ്ഐആര്‍ സുപ്രീം കോടതി തള്ളിയതിനെക്കുറിച്ച് ജൂലായ് 12 വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയെയും പൊലീസിനെയും ആക്രമിച്ച കാര്യമൊന്നും എഫ്ഐആറില്‍ ഇല്ല. നായനാര്‍ സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ച നീക്കമാണ് കൂത്തുപറമ്പ് കേസ്. തികച്ചും രാഷ്ട്രീയ പകപോക്കലാണ് ഇതിനു പിന്നിലെ ലക്ഷ്യം - രാഘവന് ആരോപിച്ചു.
പണ്ട് നാസികള്‍ എതിരാളികളെ ക്രൂശിപ്പിച്ചതുപോലെയാണ് എന്നെ നായനാര്‍ സര്‍ക്കാര്‍ വേദനിപ്പിച്ചത്. മന്ത്രിമാരെ തടഞ്ഞതിന്റെ പേരില്‍ കൊലപാതകത്തിന് ഉത്തരം പറയേണ്ടിവരികയാണെങ്കില്‍ ആദ്യം കുടുങ്ങുക നായനാരാണ് - രാഘവന് പറഞ്ഞു.
സുപ്രീം കോടതി വിധിയോടെ തനിക്ക് നീതി കിട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ടവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനും ആലോചിക്കുന്നുണ്ടെന്ന് രാഘവന് വ്യക്തമാക്കി.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications