കോണ്‍ഗ്രസ് പ്രകടനത്തിനു നേരെ ലാത്തിച്ചാര്‍ജ്ജ്
തിരുവനന്തപുരം: കോഴിക്കോട് ഡിസിസി പ്രസിഡന്റ് വീരാന്‍കുട്ടിയെ പൊലീസ് അറസ്റം ചെയ്തതില്‍ പ്രതിഷേധിച്ച് നവംബര്‍ രണ്ട് വെള്ളിയാഴ്ച നടത്തിയ യുഡിഎഫ് പ്രകടനം പലയിടത്തും അക്രമാസക്തമായി. അക്രമം കാട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പലയിടത്തും പൊലീസ് ലാത്തിവീശി.
ചിറയിന്‍കീഴില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പൊലീസ് സ്റേഷനിലേക്ക് അതിക്രമിച്ചുകയറിയതായി പൊലീസ് പറയുന്നു. നൂറോളം യുഡിഎഫ് പ്രവര്‍ത്തകരാണ് ഇവിടെ പ്രകടനത്തിലുണ്ടായിരുന്നത്. ഇവര്‍ പൊലീസിനു നേരെ കല്ലെറിയുകയും പൊലീസ് സ്റേഷനിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പൊലീസ് ഇവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ് നടത്തി. ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
നെയ്യാറ്റിന്‍കരയില്‍ പ്രകടനം കുറേക്കൂടി അക്രമാസക്തമായി. പൊലീസ്സ്റേഷനെതിരെ കല്ലേറ് മാത്രമല്ല, പടക്കമേറും ഉണ്ടായി. ഇവിടെയും പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ഇവിടെ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിരിക്കുകയാണ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications