ഗണേശനും ഭാര്യയും വിവാഹമോചനം ഒഴിവാക്കി
തിരുവനന്തപുരം : ഗതാഗതവകുപ്പു മന്ത്രി കെ. ബി. ഗണേഷ് കുമാറും ഭാര്യ യാമിനി തങ്കച്ചിയും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. കുടുംബക്കോടതിയില്‍ നല്കിയ വിവാഹമോചനക്കേസുകള് പിന്‍വലിച്ച് വൃശ്ഛികം ഒന്നാം തീയതി(നവമ്പര്‍ 16 വെള്ളിയാഴ്ച) മുതല്‍ ഇരു വരും ഒരുമിച്ചു താമസമാകും.
മകന്റെ സാമീപ്യവും നിരന്തരമായി നടന്നുവരുന്ന കൗണ്‍സിലിംഗുമാണ് ഏഴുമാസത്തെ ഇടവേളയ്ക്കു ശേഷം ഗണേശനെയും യാമിനിയെയും പുന:സമാഗമത്തിനു പ്രേരിപ്പിച്ചത്.
കുടുംബകോടതി ജഡ്ജി എം. രാജേന്ദ്രന് നായരുടെ കൗണ്സിലിംഗിന്െറ ഫലമായാണ് ഇവര്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചത്. കുട്ടിയുടെ രക്ഷാകര്‍തൃത്വം ആവശ്യപ്പെട്ട് ഇരുവരും പ്രത്യേകം നല്കിയ കേസുകള്‍ പിന്‍വലിക്കാനും ധാരണയായി. ഇനിമുതല്‍ പരസ്പരം ആരോപണങ്ങളുമുന്നയിക്കില്ല.
മാര്‍ച്ച് 28ന് യാമിനിയാണ് ആദ്യം വിവാഹമോചനഹര്‍ജി നല്‍കിയത്. തുടര്‍നന്ന് ഗണേഷ് കുമാറും കക്ഷിചേരുകയും ഇരുവരും സ്വമേധയാ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തു. അതു പരിഗണിച്ച കോതി ഇരുവരെയും കൗണ്‍സിലിംഗിനു വിധേയമാക്കാന്‍ നിര്‍ദ്ദേശം നല്കി. ഇന്നലെ ജഡ്ജിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ഏഴുമാസം നീണ്ടുനിന്ന കേസിന് ഒത്തുതീര്‍പ്പായത്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications