ദുരന്തസാക്ഷിയായി തോമസ്
തിരുവനന്തപുരം: പിറ്റേ ദിവസം നടക്കാനിരിക്കുന്ന മനസമ്മതത്തിന്റെ ആഘോഷബഹളങ്ങള്‍ അമ്പൂരിയിലെ പൂച്ചമുക്കില്‍ ചിറക്കത്തൊട്ടിയില് സി. ഡി. തോമസിന്റെ വീട്ടില്‍ കെട്ടുപോയത് ഒരു നിമിഷം കൊണ്ടാണ്. എല്ലാ ആഹ്ലാദങ്ങളെയും ഇല്ലാതാക്കികൊണ്ട് ഉരുളെത്തിയപ്പോള് നിമിഷങ്ങള്‍ കൊണ്ട് ആ വീട് മണ്ണിനടിയിലായി. തോമസ് ഒഴികെ വീട്ടിലുണ്ടായിരുന്ന മറ്റൊല്ലാവരും മരണത്തിന് ഇരകളായി.
തോമസിന്റെ മകന് വിനുവിന്റെ മനസമ്മതമാണ് ശനിയാഴ്ച അമ്പൂരിയിലെ സെന്റ് ഫെറോനാ പള്ളിയില്‍ നടക്കേണ്ടിയിരുന്നത്. മരിച്ചവരില്‍ വിനുവും പെടുന്നു.
മനസമ്മത ചടങ്ങില്‍ പങ്കെടുക്കാനായി എരുമേലി, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളിലെ ബന്ധുക്കള്‍ തോമസിന്റെ വീട്ടിലെത്തിയിരുന്നു. അവരെയും മരണത്തിന്റെ കൈകള്‍ തേടിയെത്തി.
മലയുടെ മുകളിലുണ്ടായിരുന്ന നാല് വീടുകളും ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. ചീരുപണിക്കര്, അശോകന്, ടൈറ്റസ്, അശോകന് എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. മണ്ണിനിടിയിലായ തോമസിന്റെ വീടിനു മുകളില്‍ ഈ വീടുകളുടെ അവശിഷ്ടങ്ങള്‍ വന്നുകിടക്കുകയാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications