246 യാത്രക്കാരുണ്ടായിരുന്നുവെന്ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്വീന്‍സ്ലാന്റില്‍ തകര്‍ന്നു വീണ യാത്രാവിമാനത്തില്‍ 246 യാത്രക്കാരുണ്ടായിരുന്നതായി സംശയിക്കുന്നു. എന്നാല്‍ ഇതിനു പിന്നില്‍ തീവ്രവാദി ആക്രമണമാണോ എന്ന് അറിവായിട്ടില്ല.
നവമ്പര്‍ 12 തിങ്കളാഴ്ചയാണ് എയര്‍ബസ് 300 വിഭാഗത്തില്‍ പെട്ട ഈ വിമാനം തകര്‍ന്നു വീണത്. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് 60 ദിവസം തികഞ്ഞതിന്റെ അന്ന് തന്നെയാണ് ആക്രമണം നടന്നതെന്നതിനാല്‍ ഇതിന് പിന്നില്‍ തീവ്രവാദികള്‍ തന്നെയാണോ എന്ന് സംശയിക്കുന്നുണ്ട്.
ന്യൂയോര്‍ക്കിനടുത്തുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്വീന്‍സ് ലാന്റിലാണ് ഈ വിമാനം തകര്‍ന്നു വീണത്. ജെഎഫ്കെ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഈ വിമാനം വെറും അഞ്ചുമൈലകലെയുള്ള ക്വീന്‍സ് ലാന്റില്‍ തകര്‍ന്നു വീണതും സംശയം ജനിപ്പിക്കുന്നുണ്ട്.
ബോസ്റണില്‍ നിന്ന് ഡോമിനീഷ്യന് റിപ്പബ്ലിക്കിലേക്ക് പോകുന്ന വിമാനമാണിത്. ഒരു വിമാനം തകര്‍ന്നു വീണതിനെ തുടര്‍ന്ന് നാല് കെട്ടിടങ്ങള്‍ക്ക് തീപടര്‍ന്നതായി പറയുന്നു. സംഭവത്തെതുടര്‍ന്ന് ന്യൂയോര്‍ക്ക് പ്രദേശത്തുളള ജെഎഫ്കെ വിമാനത്താവളം അടച്ചിരിക്കുകയാണ്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications