വൈദ്യുതി ബോര്‍ഡില്‍ അഴിച്ചുപണിയില്ല: മന്ത്രി
തിരുവനന്തപുരം: വൈദ്യുതിബോര്‍ഡിന്റെ ഘടനയില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ നവംബര്‍ 16 വെള്ളിയാഴ്ച നിയമസഭയെ അറിയിച്ചു.
ഉത്പാദനം, പ്രസരണം, വിതരണം എന്നീ മൂന്ന് ലാഭ കേന്ദ്രങ്ങള്‍ ബോര്‍ഡില്‍ ഉണ്ടാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ഒരു സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി.
താരിഫ് റെഗുലേറ്ററി കമ്മിഷന് രൂപീകരിച്ചതിനു ശേഷം സബ്സിഡിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചുപോരുന്ന വിഭാഗങ്ങള്‍ക്ക് അത് നിഷേധിച്ചിട്ടില്ല. നേരത്തെയുള്ളതു പോലെ കര്‍ഷകര്‍ക്ക് ഇപ്പോഴും സൗജന്യവൈദ്യുതി നല്‍കുന്നുണ്ട്.
സംസ്ഥാനത്ത് ആണവ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിനോട് സര്‍ക്കാരിന് വിയോജിപ്പൊന്നുമില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
കായംകുളം താപനിലയത്തില്‍ ഉത്പാദിപ്പിക്കുന്ന മൊത്തം വൈദ്യുതിയും കേന്ദ്ര ഗ്രിഡിലേക്ക് എടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കടവൂര്‍ ശിവദാസന്‍ അറിയിച്ചു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications