കര്‍സായി സര്‍ക്കാര്‍ അധികാരമേറ്റു
കാബൂള്‍ : അഫ്ഗാനിസ്താനില്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റു. കര്‍സായി ഉള്‍പ്പടെ 30 അംഗങ്ങളുണ്ട് പുതിയ സര്‍ക്കാരില്‍. രണ്ട് വനിതകളും ഇതില്‍ പെടും.
ആറ് മാസമാണ് ഈ ഇടക്കാല സര്‍ക്കാരിന്റെ കാലാവധി.
പഷ്തൂണ്‍ നേതാവാണ് 44 കാരനായ കര്‍സായി. കഴിഞ്ഞ 29 വര്‍ഷമായി യുദ്ധം നയിക്കുകയാണ് കര്‍സായി. 11 പഷ്തൂണുകളും എട്ട് താജിക്കുകളും അഞ്ച് ഷിയാ മുസ്ലിമുകളും മൂന്ന് ഉസ്ബക്കുകളും മറ്റു ന്യൂനപക്ഷ ങ്ങളില്‍നിന്ന് മൂന്നുപേരും ചേര്‍ന്നതാണ് പുതിയ ഭരണസമിതി. എണ്ണത്തില്‍ കുറവാണെങ്കിലും താജിക്കുകളാണ് സമിതിയിലെ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നത്. വടക്കന്‍ സഖ്യത്തില്‍ താജിക്കുകള്ക്കാണ് മുന്‍ തൂക്കം.
യു.എന്‍. സമാധാനസേനയ്കാണ് അഫ്ഗാനിസ്ഥാനിലെ സുരക്ഷാ ചുമതല. സുരക്ഷാസേനയെ ബ്രിട്ടനാണ് നയിക്കുന്നത്.
കാബൂളില്‍ സുരക്ഷാ സന്നാഹം ശക്തമാക്കി. പൊതു നിരത്തുകളില്‍ ആയുധം കൈവശം വച്ചുകൊണ്ടുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതേ സമയം തോറാ ബോറയിലെ വടക്കു കിഴക്കന്‍ പ്രവിശ്യയില്‍ അമേരിക്കയുടെ ആക്രമണം തുടരുകയാണ്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications