ജയലളിതയ്ക്ക് ഒരു കടമ്പകൂടി
ജയലളിതയ്ക്ക് ഒരു കടമ്പകൂടി
ഡിസംബര്‍ 26, 2001
ചെന്നൈ: ആണ്ടിപ്പെട്ടിയില്‍ നിന്ന് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ജയലളിതയ്ക്ക് ഒരു കടമ്പ കൂടി കടക്കേണ്ടതുണ്ട്.- കല്‍ക്കരി കേസ്. ഈ കേസില്‍ ഡിസംബര്‍ 27 ബുധനാഴ്ച പ്രത്യേക കോടതി വിധി പറയും.
ഈയിടെ പ്ലസന്റ് സ്റേ ഹോട്ടല്‍ കേസിലും താന്‍സി ഭൂമിയിടപാടിലും കുറ്റവിമുക്തയാക്കപ്പെട്ട ജയലളിതയുടെ കരുനീക്കങ്ങള്‍ക്ക് ഈ കേസിലെ വിധി നിര്‍ണ്ണായകമാകും. 1992-93ലാണ് കല്ക്കരികേസിന് ആധാരമായ സംഭവം നടന്നത് .
സംസ്ഥാനത്തെ താപനിലയത്തിന് വേണ്ടി ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഇറക്കുമതി ചെയ്തുവെന്നതാണ് കേസ്. ഈ വകയില്‍ 6.5കോടിയുടെ നഷ്ടം ഖജനാവിനുണ്ടായെന്നും പരാതിയുണ്ട്.
ഈ കേസില്‍ നേരത്തെ പ്രത്യേകകോടതി ജയയെ 1999ല്‍ കുറ്റവിമുക്തയാക്കിയിരുന്നു.പിന്നീട് മദ്രാസ് ഹൈക്കോടതിയും കീഴ്ക്കോടതി വാദം ശരിവച്ചു. പക്ഷെ പിന്നീട് ഡിഎംകെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ വിചാരണനേരിടണമെന്ന് പ്രത്യേകകോടതി വിധിക്കുകയായിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications