പ്രത്യേക ദൂതന് : മുഷാറഫ് സ്വാഗതം ചെയ്തു
കാഠ്മണ്ഡു : ഇന്ത്യാ-പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രത്യേക ദൂതനെ അയയ്ക്കാനുളള അമേരിക്കയുടെ നീക്കത്തെ പര്‍വേശ് മുഷാറഫ് സ്വാഗതം ചെയ്തു.
ഇരുരാജ്യങ്ങള്‍ക്കും ഒരു മദ്ധ്യസ്ഥന്റെ ആവശ്യമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരസ്പരമുളള ചര്‍ച്ച വഴി ഒരിക്കലും പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്ന് മുഷാറഫ് അഭിപ്രായപ്പെട്ടു. അമേരിക്കന്‍ നീക്കത്തെ മൂന്നാം കക്ഷിയുടെ ഇടപെടലെന്നോ മദ്ധ്യസ്ഥ ശ്രമമെന്നോ വിശേഷിപ്പിക്കാം. പക്ഷേ തര്‍ക്കം പരിഹരിക്കുന്നതിന് അതാവശ്യമാണ്.
എന്നാല്‍ ഈ വാഗ്ദാനം ഇന്ത്യ തളളിക്കളഞ്ഞിരുന്നു. അമേരിക്കന്‍ ദൂതന്റെ ഇടപെടല്‍ ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത് സിംഗ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ആഴ്ചയാണ് അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി കോളിന് പവല്‍ പ്രത്യേക ദൂതനെ അയയ്ക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുകയാണെന്ന കാര്യം വെളിപ്പെടുത്തിയത്. സാര്‍ക്ക് ഉച്ചകോടിയ്ക്കു ശേഷം ഇന്ത്യാ-പാക് സംഘര്‍ഷം അമേരിക്ക ഗൗരവമായി പരിഗണിക്കുമെന്ന് പവല്‍ പറഞ്ഞു.
അതിര്‍ത്തിയിലെ സ്ഥിതി ഇപ്പോഴും ഭയാനകമാണെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications