ലിസ്റ് തീരുമാനമാകാതെ കെപിസിസി യോഗം പിരിഞ്ഞു
തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ ലിസ്റിന് അന്തിമരൂപം നല്‍കാനാവാത്തതിനെ തുടര്‍ന്ന് ലിസ്റ് പ്രസിദ്ധീകരിക്കാതെ കെപിസിസി ഉപസമിതി യോഗം പിരിഞ്ഞു.
യോഗത്തില്‍ വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പ് പങ്കെടുത്തില്ല. തങ്ങളുടെ ലിസ്റും അവര്‍ നല്‍കിയിരുന്നില്ല. നാലാം ഗ്രൂപ്പുമായി ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം ലിസ്റ് പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന് എ ഗ്രൂപ്പ് വാദിച്ചതിനെ തുടര്‍ന്നാണ് ലിസ്റ് പ്രസിദ്ധീകരിക്കാതെ യോഗം പിരിഞ്ഞത്.
ഇതുവരെയുള്ള ധാരണയനുസരിച്ച് ഐ ഗ്രൂപ്പിന് 96ഉം എ ഗ്രൂപ്പിന് 90ഉം മൂന്നാം ഗ്രൂപ്പിന് 26ഉം രവി ഗ്രൂപ്പിന് 19ഉം സ്ഥാനങ്ങള്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ തങ്ങള്‍ക്ക് 21 സീറ്റെങ്കിലും വേണമെന്നതാണ് നാലാം ഗ്രൂപ്പിന്റെ നിലപാട്. ഇതുകാരണം നാലാം ഗ്രൂപ്പ് തങ്ങളുടെ ലിസ്റ് നല്‍കിയിരുന്നില്ല.
നാലാം ഗ്രൂപ്പ് ലിസ്റ് നല്‍കിയില്ലെങ്കില്‍ അവരുടെ സ്ഥാനങ്ങള്‍ ഒഴിച്ചുനിര്‍ത്തി ലിസ്റ് പ്രസിദ്ധീകരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് കെ. മുരളീധരന് പറഞ്ഞിരുന്നത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications