നിയന്ത്രണ രേഖ അതിര്‍ത്തിയാക്കി മാറ്റണം: ഫറൂഖ്
ജമ്മു: കശ്മീര്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ നിയന്ത്രണ രേഖ അതിര്‍ത്തിയാക്കി മാറ്റണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള.
മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഭൂട്ടോയുടെ സെക്രട്ടറി 1974ല്‍ ഇന്ത്യ സന്ദര്‍ശിച്ച കാലത്ത് നിയന്ത്രണരേഖ അതിര്‍ത്തിയാക്കി മാറ്റുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് ഫറൂഖ് വെളിപ്പെടുത്തി.
കശ്മീര്‍ പ്രശ്നത്തിന് അന്തിമമായ പരിഹാരം ഇതുമാത്രമാണ്. കേന്ദ്രസര്‍ക്കാര്‍ ഇതിന് മടിക്കുന്നത് തങ്ങളുടെ നിലപാടില്‍ അയവ് വരുത്തിയെന്ന് വ്യാഖ്യാനിക്കുമെന്ന ഭയമുള്ളതുകൊണ്ടാണ്. പാക് അധീന കശ്മീര്‍ തിരിച്ചുപിടിക്കണമെന്ന് 1994ലെ പാര്‍ലമെന്റ് പ്രമേയവും നിയന്ത്രണരേഖ അതിര്‍ത്തിയാക്കി മാറ്റുന്നതില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കുന്നു.
സമാധാനം സ്ഥാപിക്കുന്നതിന് തുടര്‍നീക്കം ഉണ്ടാവണമെങ്കില്‍ ഇന്ത്യ ആവശ്യപ്പെട്ട 20 തീവ്രവാദികളെ പാകിസ്ഥാന് കൈമാറണം. ഇരുരാജ്യങ്ങളും തമ്മില്‍ സൗഹാര്‍ദപരമായ ബന്ധം ഉണ്ടാവുന്നതിന് കശ്മീരിനുള്ള അവകാശ വാദം പാകിസ്ഥാന് ഉപേക്ഷിക്കണമെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications