അക്രമണം: അറസ്റ് 50 ആയി
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ യു എസ് സെന്ററില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് 50 പേരെ അറസ്റ് ചെയ്തു.
രണ്ട് ബാംഗ്ലാദേശികളും ഒരു മുസ്ലിം പണ്ഡിതനും അറസ്റിലായിട്ടുണ്ട്. പണ്ഡിതനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. കൊല്‍ക്കത്തയിലെ വിവിധ വിദേശ കാര്യാലയങ്ങളിലെ സുരക്ഷാസന്നാഹങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
അക്രമികള്‍ക്കായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വന്ന ഐ എസ് ഡി സന്ദേശം പൊലീസ് പരിശോധിക്കുകയാണ്. ഹര്‍ക്കത്തുള്‍ ജിഹാദി ഇസ്ലാമി എന്ന സംഘടനയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്.
ദുബായിലെ ഒരു അധോലോകത്തലവന്‍ ഉത്തരവാദിത്വം ഏറ്റെടുത്തതും പൊലീസ് പരിശോധിക്കുന്നുണ്ട്. ദുബായിലെ ഫര്ഹാന് എന്നറിയപ്പെടുന്നഅഫ്താബ് മാലിക് ആണ് ഉത്തരവാദിത്വം ഏറ്റെടുത്തത്.
അമേരിക്കന്‍ സെന്ററിന്റെ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ക്യാമറ ഉപയോഗിച്ച് ആക്രമണം റെക്കോഡ് ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി ഇത് പൊലീസിന് കിട്ടും എന്നാണ് കരുതുന്നത്. ഇത് അന്വേഷണത്തെ ഏറെ സഹായിച്ചേക്കും.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications