മകളെ വിട്ടുകിട്ടണമെന്ന് പി. ഇ. ഉഷ; വിധി ഏപ്രില്‍ 24ന്
മഞ്ചേരി: മകളെ ഭര്‍ത്താവില്‍ നിന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കലിക്കറ്റ് സര്‍വകലാശാലാ മുന്‍ ജീവനക്കാരി പി. ഇ. ഉഷ നല്കിയ ഹര്ജിയിന്മേല് വിധി പറയുന്നത് മഞ്ചേരി കുടുംബ കോടതി ഏപ്രില്‍ 24ലേക്ക് മാറ്റിവെച്ചു.
ഭര്‍ത്താവ് എ. മോഹനന് 2001 ഏപ്രില്‍ 18ന് മേലാറ്റൂരിലെ ബന്ധുവീട്ടില്‍ നിന്ന് തന്റെ അനുവാദമില്ലാതെ മകള്‍ പ്രകൃതി (13) യെ കൂട്ടികൊണ്ടുപോയെന്ന് ആരോപിച്ചാണ് ഉഷ കുടുംബ കോടതിയെ സമീപിച്ചത്.
ഏപ്രില്‍ 18 വ്യാഴാഴ്ചയാണ് കേസ് കോടതി പരിഗണനയ്ക്കെടുത്തത്. ഇരുവരും കോടതിയില്‍ ഹാജരായിരുന്നു.
അട്ടപ്പാടി വികസന പദ്ധതിയുടെ അസിസ്റന്റ് ഡയറക്ടറാണ് ഉഷ ഇപ്പോള്‍. ഏറെ വിവാദമായ ഉഷ പ്രശ്നത്തിനിടയിലാണ് ഭര്‍ത്താവ് മോഹനന് ഉഷയുമായി പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയത്.
More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications