മകളെ വിട്ടുകിട്ടണമെന്ന് പി. ഇ. ഉഷ; വിധി ഏപ്രില്‍ 24ന്
മഞ്ചേരി: മകളെ ഭര്‍ത്താവില്‍ നിന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കലിക്കറ്റ് സര്‍വകലാശാലാ മുന്‍ ജീവനക്കാരി പി. ഇ. ഉഷ നല്കിയ ഹര്ജിയിന്മേല് വിധി പറയുന്നത് മഞ്ചേരി കുടുംബ കോടതി ഏപ്രില്‍ 24ലേക്ക് മാറ്റിവെച്ചു.
ഭര്‍ത്താവ് എ. മോഹനന് 2001 ഏപ്രില്‍ 18ന് മേലാറ്റൂരിലെ ബന്ധുവീട്ടില്‍ നിന്ന് തന്റെ അനുവാദമില്ലാതെ മകള്‍ പ്രകൃതി (13) യെ കൂട്ടികൊണ്ടുപോയെന്ന് ആരോപിച്ചാണ് ഉഷ കുടുംബ കോടതിയെ സമീപിച്ചത്.
ഏപ്രില്‍ 18 വ്യാഴാഴ്ചയാണ് കേസ് കോടതി പരിഗണനയ്ക്കെടുത്തത്. ഇരുവരും കോടതിയില്‍ ഹാജരായിരുന്നു.
അട്ടപ്പാടി വികസന പദ്ധതിയുടെ അസിസ്റന്റ് ഡയറക്ടറാണ് ഉഷ ഇപ്പോള്‍. ഏറെ വിവാദമായ ഉഷ പ്രശ്നത്തിനിടയിലാണ് ഭര്‍ത്താവ് മോഹനന് ഉഷയുമായി പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയത്.
More From
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications