ഒടുവില്‍ അരാഫത്തിന് മോചനം
റാമള്ള: പലസ്തീന് നേതാവ് യാസര്‍ അരാഫത്ത് ഇസ്രയേല്‍ തടവില്‍ നിന്ന് മെയ് രണ്ട് വ്യാഴാഴ്ച മോചിതനായി. പലസ്തീനിലെ അരാഫത്തിന്റെ ഔദ്യോഗിക വസതിയില്‍ കഴിഞ്ഞ ഒരു മാസമായി ഇസ്രയേല്‍ അദ്ദേഹത്തെ തടവുകാരനാക്കി വച്ചിരിക്കുകയായിരുന്നു.
യുഎസ് മധ്യസ്ഥതയില്‍ നടന്ന സമാധാനചര്ച്ചയ്ക്കൊടുവില് പലസ്തീനില്‍ നിന്നും സേനയെ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ ഇസ്രയേല്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി അരാഫത്തിന്റെ വസതിയ്ക്ക് ചുറ്റും കാവല്‍ നിന്നിരുന്ന ഇസ്രയേല്‍ സേനയും പിന്മാറി. വ്യാഴാഴ്ച തന്റെ വസതിയില്‍ നിന്നും സ്വതന്ത്രനായി പുറത്തിറങ്ങിയ അരാഫത്തിനെ കാത്ത് നൂറുകണക്കിന് പലസ്തീന്‍കാര്‍ കാത്ത് നിന്നിരുന്നു.
തന്നെ കാത്ത് കിടന്നിരുന്ന കാറില്‍ കയറിയ അരാഫത്ത് ആദ്യം ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ തകര്‍ന്ന വെസ്റ് ബാങ്ക് നഗരം സന്ദര്‍ശിച്ചു. എന്തായാലും 19 മാസം നീണ്ടുനിന്ന രക്തരൂക്ഷിതപോരാട്ടത്തിന് ശേഷം വീണ്ടും മധ്യേഷയില്‍ വെടിയൊച്ചകള്‍ക്ക് തല്ക്കാലവിരാമമായിരിക്കുകയാണ്.
സമാധാനചര്‍ച്ചകളുടെ ഭാഗമായി അധികം വൈകാതെ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ യുഎസ് സന്ദര്‍ശിക്കും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications