പൂയംകുട്ടിയിലും ഭൂമി കൈയേറ്റം
തിരുവനന്തപുരം: മതികെട്ടാന്‍ മലയിലെ ഭൂമി കൈയേറ്റം ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ അവസാനിക്കും മുമ്പു തന്നെ പൂയം കുട്ടിയിലും ഭൂമി കൈയേറ്റം നടന്നു.
എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ വന മേഖലയിലാണ് ഭൂമി കൈയേറ്റം നടന്നത്. മതികെട്ടാന്‍ മലയിലെ ഭൂമി കൈയേറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഇവിടെയും ഭൂമി കൈയേറിയതെന്നാണ് അറിയുന്നത്.
വെള്ളാരന്കുന്ന്, മണികണ്ഠന് ചാല്, മെതാനപ്പാറ, കല്ലേലിമേട്, താലുംകണ്ടം, ഇനിപ്പാറ എന്നിവിടങ്ങളിലാണ് ഭൂമി കൈയേറ്റം നടന്നതെന്ന് ഈ പ്രദേശത്ത് സര്‍വെ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് കൈയേറിയത്.
വനം ഉദ്യോഗസ്ഥരുടെ അറിവില്ലാതെ കൈയേറ്റം നടക്കില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇവിടെ റബറും കുരുമുളകും കൃഷി ചെയ്യുകയാണ് കൈയേറ്റക്കാര്‍. ചിലയിടങ്ങളില്‍ വീടുകളും നിര്‍മിച്ചിട്ടുണ്ട്.
ഈ പ്രദേശങ്ങളുടെ സമീപങ്ങളിലായി താമസിച്ചുവന്നിരുന്ന ആദിവാസികളെ ഭീഷണിപ്പെടുത്തി ഓടിച്ചതിനു ശേഷമാണ് കൈയേറ്റക്കാര്‍ ചുറ്റുമുള്ള വനഭൂമി കൈയേറിയത്.
വളരേയേറെ പാരിസ്ഥിതിക സവിശേഷതകളുള്ള പ്രദേശങ്ങളാണ് ഭൂമി കൈയേറ്റ ഭൂമി തങ്ങളുടേതാക്കിയിരിക്കുന്നത്.
-
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, വഴി പൂർണമായും അടഞ്ഞു -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം! -
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; എക്കാലത്തേയും താഴ്ന്ന നിരക്കില്‍ -
ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം -
തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും?












Click it and Unblock the Notifications