ഗുജറാത്തില്‍ ഒമ്പത് പേര് കൂടി മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടുമുണ്ടായ അക്രമ സംഭവങ്ങളില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് കെ. പി. എസ്. ഗില്‍ നടപടികള്‍ തുടങ്ങിയതിനിടെയാണ് വീണ്ടും അക്രമമുണ്ടായത്.
മെയ് അഞ്ച് ഞായറാഴ്ചയ്ക്കു ശേഷമുണ്ടായ അക്രമസംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 31 ആയി.
മെയ് എട്ട് ബുധനാഴ്ച രാവിലെ അഹമ്മദാബാദിലെ മണിനഗര്‍ പ്രദേശത്ത് ഏറ്റുമുട്ടിയ ഇരുവിഭാഗം ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ വേണ്ടി പൊലീസ് നടത്തിയ വെടിവെപ്പിലാണ് അഞ്ച് പേര് മരിച്ചത്. 13 പേര്‍ക്ക് പരിക്കേറ്റു. ഒരു ബോംബ് സ്ഫോടനം നടന്നതിന് ശേഷമാണ് ഇവിടെ സംഘര്‍ഷാവസ്ഥയുണ്ടായത്.
മണിനഗറിലെ കലാപവുമായി ബന്ധപ്പെട്ട് 33 പേരെ പൊലീസ് അറസ്റ് ചെയ്തു. അഞ്ച് പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.
വാത്വയിലും സബര്ക്കന്ത് ജില്ലയിലെ ബിലോഡയിലും രണ്ട് പേര് കുത്തേറ്റ് മരിച്ചു. ഗ്യാസ്പൂരില്‍ കുത്തേറ്റ് മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications