പൂയംകുട്ടിയില്‍ 3000 ഹെക്ടര്‍ കയ്യേറി
തിരുവനന്തപുരം: പൂയംകുട്ടി വനമേഖലയില്‍ 3000 ഹെക്ടറിലേറെ വനഭൂമി കയ്യേറിയതായി കേന്ദ്രഏജന്‍സികളുടെ റിപ്പോര്‍ട്ട്. ആദിവാസികളെ ഉപയോഗിച്ചാണ് വനംകയ്യേറിയിട്ടുള്ളത്.
ഇതിന് പിന്നില്‍ വനംമാഫിയയാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. സ്ഥലവാസികളായ മുതുവന്മാര് നെല്കൃഷിയിറക്കാനായി വെട്ടിത്തെളിയിക്കുന്ന കാട് കയ്യേറി താല്‍ക്കാലിക പട്ടയങ്ങളും റേഷന്‍കാര്‍ഡുകളും സമ്പാദിച്ചാണ് ഭൂമി വില്പന.
ഏലം, റബര്‍ കൃഷിയാണ് കയ്യേറിയ ഭാഗത്ത് കാര്യമായി ഉള്ളത്. പ്രധാനമായും കൂട്ടംപുഴ പഞ്ചായത്തിലെ വാരിയം, ഇടമലക്കുടി, കാളിമാംതോട് ഭാഗങ്ങളില്‍ വനാതിര്‍ത്തിയില്‍ നിന്നു മൂന്നു മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ ഉള്ളിലേക്ക് മാറി അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലാണ് വനം കയ്യേറിയിരിക്കുന്നത്. ഇവിടെ കയ്യേറി താമസിക്കുന്ന 3000ലധികം ആളുകള്‍ക്ക് വോട്ടര്കാര്ഡുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
പൂയംകുട്ടിയില്‍ കാര്‍ഡമം ഹില്‍ റിസര്‍വ് പരിധിയില്‍ 1.86 ലക്ഷം ഹെക്ടര്‍ വനഭൂമി ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ വെറും 36,000 ഹെക്ടര്‍ വനഭൂമിയേ ഉള്ളൂ.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications