ഇന്തോ-പാക് അതിര്‍ത്തിയില്‍ വെടിവയ്പ്
ജമ്മു: കശ്മീരില്‍ ഇന്തോ-പാക് അതിര്‍ത്തിയില്‍ കനത്തവെടിവയ്പ് മെയ് 18 ശനിയാഴ്ചയും തുടര്‍ന്നു. മെയ് 17 വെള്ളിയാഴ്ച രാത്രിയാണ് ഇരുപക്ഷവും വെടിവയ്പ് തുടങ്ങിയത്.
അതിര്‍ത്തിയില്‍ 2001 ഡിസംബര്‍ മുതല്‍ തന്നെ ഇരുരാജ്യങ്ങളും കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുന്നതിനാല്‍ കനത്ത വെടിവയ്പാണ് നടക്കുന്നതെന്ന് സൈനികവക്താവ് അറിയിച്ചു. മെയ് 16 വെള്ളിയാഴ്ച ഭീകരര്‍ ജമ്മുവിലെ സൈനികകേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ട സംഭവമാണ് ഇപ്പോള്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ദില്ലിയില്‍ കേന്ദ്ര മന്ത്രിസഭാസമിതി ശനിയാഴ്ച യോഗം ചേരാനിരിക്കുകയാണ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ സുരക്ഷാനടപടികളെക്കുറിച്ച് വിലയിരുത്താനാണ് ഈ യോഗം. അതിര്‍ത്തിയില്‍ വെള്ളിയാഴ്ച മുതല്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യവും യോഗം ചര്‍ച്ചചെയ്യും.
അഖ്നൂര്‍ മേഖലയിലെ അതിര്‍ത്തിരേഖയില്‍ വെള്ളിയാഴ്ച രാത്രി കനത്ത ഷെല്ലാക്രമണം നടന്നെന്നും ഇപ്പോഴും അത് തുടരുകയാണെന്നും സൈനികവക്താവ് അറിയിച്ചു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications