ഇന്ത്യ തിരിച്ചടിച്ചു : 11 പാക് സൈനികര്‍ കൊല്ലപ്പെട്ടു
ജമ്മു : പാക് സേനയ്ക്ക് അതിര്‍ത്തിയിലുടനീളം ഇന്ത്യ കനത്ത തിരിച്ചടി നല്കുന്നു. 11 പാക് സൈനികരെ വധിച്ച ഇന്ത്യന്‍ സേന പാകിസ്താന്റെ ഒരു സൈനിക പോസ്റും രണ്ടു കാവല്‍മാടങ്ങളും 14 ബങ്കറുകളും തകര്‍ത്തു.
പൂഞ്ച്, രജൗറി ജില്ലകളിലെ നിയന്ത്രണരേഖയിലാണ് ഇന്ത്യ പ്രത്യാക്രമണം ശക്തമാക്കിയത്. യന്ത്രത്തോക്കുകളും പീരങ്കികളും ഉപയോഗിച്ചായിരുന്നു ആക്രമണം.
പുഞ്ച് മേഖലയില്‍ പാക്് സൈന്യത്തിന്റെ 10-ാം കോര്‍ പുലര്‍ച്ചെ നടത്തിയ നടത്തിയ വെടിവെപ്പിനെ തുടര്‍ന്നാണ് ഇന്ത്യ തിരിച്ചടിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അഞ്ചു യുദ്ധക്കപ്പലുകള്‍ കൂടി ഇന്ത്യ അറബിക്കടലില്‍ വിന്യസിച്ചു. ഇതോടെ സമുദ്രമേഖലയിലെ യുദ്ധസന്നാഹങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഈ നീക്കം.
യുദ്ധം ഏതു നിമിഷവും ഉണ്ടാകാമെന്ന അഭ്യൂഹം ശക്തമായതിനെത്തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും ജനങ്ങള്‍ കൂട്ടത്തോടെ പലായനം തുടരുന്നു. വടക്കന്‍ കശ്മീരിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ ഒരു ഗ്രാമീണന് മരിച്ചതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications