കശ്മീരിലേത് തീവ്രവാദം തന്നെ: സ്ട്രോ
ദില്ലി: പാകിസ്ഥാന് വിശേഷിപ്പിക്കുന്നതുപോലെ സ്വാതന്ത്യ്രസമരമല്ല, തീവ്രവാദം തന്നെയാണ് കശ്മീരില്‍ നടക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്ട്രോ അഭിപ്രായപ്പെട്ടു. മെയ് 29 ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെയും ബ്രിട്ടന് എതിര്‍ക്കും. അതിര്‍ത്തികടന്നുള്ള തീവ്രവാദവും കശ്മീരിലെ സ്വാതന്ത്യ്രപ്പോരാട്ടം എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന തീവ്രവാദത്തെയും ബ്രിട്ടന് എതിര്‍ക്കും.- അദ്ദേഹം പറഞ്ഞു.
കശ്മീര്‍ പ്രശ്നം ഒരു ഉഭയകക്ഷി പ്രശ്നമാണ്. അത് യുദ്ധത്തിലൂടെയല്ല പരിഹരിക്കേണ്ടതെന്നും ജാക് സ്ട്രോ അഭിപ്രായപ്പെട്ടു.
നേരത്തെ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുമായി കശ്മീര്‍ പ്രശ്നത്തെക്കുറിച്ചും ഇന്തോ-പാക് യുദ്ധസാഹചര്യത്തെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്തു. ഗുജറാത്തില്‍ കൊലചെയ്യപ്പെട്ട രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ ബന്ധുക്കള്‍ക്ക് ഇന്ത്യ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ജാക് സ്ട്രോ ആവശ്യമുയര്‍ത്തി.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications