തമിഴ്നാടിന് വെള്ളം കൊടുക്കണ്ടെന്ന് കര്‍ണാടക മന്ത്രിസഭ
ബാംഗ്ലൂര്‍: സുപ്രീം കോടതി വിധി അനുസരിച്ച തമിഴ്നാടിന് കാവേരീ ജലം കൊടുക്കണ്ടെന്ന് കര്‍ണാടകത്തിന്റെ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒക്ടോബര്‍ അഞ്ചിന് വിളിച്ച് ചേര്‍ത്ത പ്രത്യേക മന്ത്രിസഭായോഗമാണ് ഈ തീരുമാനം എടുത്തത്. സുപ്രീം കോടതി വിധി വന്ന ഉടനെ തന്നെ കര്‍ണാടകത്തിന്റെ മുഖ്യമന്ത്രി എസ് എം കൃഷ്ണ വെള്ളം കൊടുക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ ശരിവച്ചുകൊണ്ടാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്.
മാണ്ഡ്യ, മൈസൂര്‍ പ്രദേശത്ത് ഇപ്പോള്‍ കര്‍ഷകര്‍ സമരം നടത്തുകയാണ്. നിറുത്തി വച്ചിരുന്ന സമരം സുപ്രീം കോടതി വിധിയെതുടര്‍ന്നാണ് വീണ്ടും തുടങ്ങിയത്. ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേയ്ക്ക് തീവണ്ടികളും ബസുകളും ഒന്നും തന്നെ ഓടുന്നില്ല.
More From
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications