ആദിവാസികള്‍ കുടില്‍ കെട്ടാന്‍ തുടങ്ങി
കല്പറ്റ: വയനാട്ടില്‍ ആദിവാസി നേതാവ് സി. കെ. ജാനുവിന്റ നേതൃത്വത്തില്‍ ആദിവാസികള്‍ വനം കൈയേറി കുടില്‍ കെട്ടാന്‍ തുടങ്ങി.
മുത്തങ്ങയിലെ എണ്‍പത് പ്ലാന്റേഷനിലാണ് ആദിവാസികള്‍ കുടില്‍ കെട്ടാന്‍ തുടങ്ങിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ടായിരത്തോളം ആദിവാസികള്‍ ഇവിടെയെത്തിയിട്ടുണ്ട്.
ഡിസംബര്‍ നാല് ശനിയാഴ്ച രാവിലെയോടെ ആദിവാസികള്‍ കല്ലൂര്‍ പുലിതൂക്കി കോളനിയിലെത്തി. തുടര്‍ന്ന് ശനിയാഴ്ച രാത്രി ലോറിയില്‍ ബത്തേരിയിലേക്ക് പോയി.
പണിയായുധങ്ങളും കൃഷി ചെയ്യാനുള്ള സാഗ്രികളും ആദിവാസികള്‍ കൊണ്ടുപോയിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളെയും പ്രത്യേക വാഹനങ്ങളില്‍ കൊണ്ടുപോയി.
തീര്‍ത്തും ആസൂത്രിതമായാണ് ആദിവാസികള്‍ കയ്യേറ്റവും കുടില്‍ കെട്ടലും നടത്തിയത്. പുലിതൂക്കി കോളനിയില്‍ മൂന്ന് ദിവസത്തെ ആദിവാസി ക്യാമ്പ് നടക്കുന്നതിന്റെ ബോര്‍ഡ് സ്ഥാപിച്ചതിനാല്‍ ആദിവാസികള്‍ തമ്പടിക്കുന്നതിനെ പറ്റി ആര്‍ക്കും സംശയം തോന്നിയില്ല. പിന്നീട് പുല്‍പ്പള്ളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് ആദിവാസികള്‍ ബത്തേരിയിലേക്ക് തിരിച്ചത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications