മദ്നിയെ പീഡിപ്പിക്കുന്നത് തുടരുന്നു: പിഡിപി
കൊച്ചി: പി ഡി പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദ്നിയെ കോയമ്പത്തൂര്‍ ജയിലില്‍ പീഡിപ്പിക്കുന്നത് തുടരുകയാണെന്ന് പി ഡി പി സംസ്ഥാന സെക്രട്ടറിമാരായ കെ. എസ്. നാസര്‍, അഡ്വ. സത്യനാഥ് എന്നിവര്‍ ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ച മുതല്‍ മദ്നിയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ല. പല രോഗങ്ങളുമുള്ള മദ്നിയെ മരുന്നുകള്‍ കഴിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നാണ് അറിയുന്നത്. പി ഡി പി നേതാക്കള്‍ ജനവരി എട്ട് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോയമ്പത്തൂരിലും കേരളത്തിലും നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പി ഡി പിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പൊലീസുകാരുടെ നിരീക്ഷണത്തില്‍ സെല്ലില്‍ കഴിയുന്ന മദ്നി മൊബൈല്‍ ഫോണില്‍ അക്രമത്തിന് നിര്‍ദേശം നല്‍കിയെന്ന് പറയുന്നത് അസംബന്ധമാണ്.
പി ഡി പിയ്ക്കെതിരെ ഫാസിസ്റ് ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അക്രമസംഭവങ്ങളില്‍ പി ഡി പിക്കാരെ കുറ്റക്കാരാക്കുന്നതെന്ന് കെ. എസ്. നാസറും അഡ്വ. സത്യനാഥും പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications