13,000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വച്ച് പൊലീസ് 13000 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു.
ലോറിയില്‍ കയറ്റിയ കണ്ടയിനറില്‍ 13,000 ലിറ്റര്‍ സ്പിരിറ്റ് 374 കന്നാസുകളിലാണ് സൂക്ഷിച്ചിരുന്നത്. തമിഴ്നാട് രജിസ്ട്രേഷനുള്ള വണ്ടി പൊലീസ് പിടിച്ചെടുത്തു. ലോറി ഡ്രൈവര്‍ വരദനെയും തിരുവനന്തപുരത്തെ അബ്കാരി ഏജന്റെന്ന് കരുതുന്ന തൃശൂര്കാരനായ ബിനോയിയെയും അറസ്റ് ചെയ്തു. പൊതുവിപണിയില്‍ 15 ലക്ഷത്തിലേറെ വില മതിക്കുന്ന സ്പിരിറ്റാണിത്. വാളയാറ് ചെക്ക്പോസ്റ് കടന്നാണ് ലോറി എത്തിയത്. ലോറിയില്‍ ആസ്ത്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത ആപ്പിളാണെന്ന് കാണിയ്ക്കുന്ന രേഖകള്‍ ഡ്രൈവറുടെ പക്കലുണ്ടായിരുന്നു.
ലോറിയില്‍ സ്പിരിറ്റ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമ്പാന്നൂര്‍ പൊലീസ് നടത്തിയ തിരിച്ചിലിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. റെയില്വേസ്റേഷന് സമീപം ഉള്ള ഫ്ലൈഓവറില്‍ വച്ചാണ് പൊലീസ് ലോറി പിടികുടിയത്. കിള്ളിപ്പാലത്തുവെച്ച് ലോറി തടഞ്ഞെങ്കിലും അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications