അടൂരിന് അസഹിഷ്ണുത: കാര്ത്തികേയന്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്മാന് എന്ന നിലയില്‍ അടൂര്‍ ഗോപലകൃഷ്ണന് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നേരത്തെ അസഹിഷ്ണുതയുണ്ടായിരുന്നുവെന്ന് സാംസ്കാരികമന്ത്രി ജി. കാര്ത്തികേയന് പറഞ്ഞു.
സാമ്പത്തിക അച്ചടക്കം ലംഘിച്ച് ദുര്‍വ്യയം നടത്തിയതിനാണ് കെ. വി. മോഹന്‍കുമാറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്. സെക്രട്ടറിയെ നീക്കുമ്പോള്‍ അക്കാദമി ചെയര്‍മാന്റെ അഭിപ്രായം ആരായേണ്ട കാര്യമില്ല.
അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയുടെ ചെയര്‍മാനായി പ്രിയദര്‍ശനെ നിയോഗിച്ചതിലും ജെ. സി. ദാനിയേല്‍ അവാര്‍ഡ് പി. എം. മേനോന് നല്‍കിയതിലും അടൂരിന് അസഹിഷ്ണുതയുണ്ടായിരുന്നു.
ചലച്ചിത്ര അക്കാദമി സര്‍ക്കാരിന് കീഴിലുള്ള ഒരു സ്ഥാപനമാണ്. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ് അക്കാദമി പ്രവര്‍ത്തിക്കേണ്ടത്. അവാര്‍ഡ് നിര്‍ണയിക്കുന്ന സമിതിയെ തീരുമാനിക്കുന്നത് സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കേണ്ട ഒരു ഏജന്‍സി മാത്രമാണ് അക്കാദമി- മന്ത്രി പറഞ്ഞു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications