എക്സ്പ്രസ് ഹൈവേ: 50 ശതമാനം സര്‍ക്കാരിന്
തിരുവനന്തപുരം: എക്സ്പ്രസ് ഹൈവേയില്‍ സംസ്ഥാനത്തിന് 50 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാവും. സര്‍ക്കാര്‍ നല്കുന്ന ഭൂമിയും മറ്റും കണക്കിലെടുത്താണ് ഈ ഉയര്‍ന്ന ഓഹരി പങ്കാളിത്തം സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്.
പദ്ധതിയെക്കുറിച്ച് നിയമസഭാ അംഗങ്ങള്‍ക്ക് വിശദീകരിയ്ക്കവേ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ഇത് വ്യക്തമാക്കിയത്. ആഗോള നിക്ഷേപക സമ്മേളനം വഴി സര്‍ക്കാര്‍ കൊണ്ട് വരുന്ന പദ്ധതികളില്‍ നിയമസഭാ അംഗങ്ങള്‍ക്ക് ഉള്ള സംശയം ഒഴിവാക്കാനായാണ് ഈ വിശദീകരണ പരിപാടി നടത്തിയത്. വിവിധ പദ്ധതികളെക്കുറിച്ച് നിയമസഭാ അംഗങ്ങള്‍ക്ക് ക്ലാസ് നല്‍കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാസര്‍കോട് വരെയാണ് ഈ എക്സ്പ്രസ് ഹൈവേ. അതിവേഗ റോഡായിരിയ്ക്കും ഇത്. 507 കിലോമീറ്റര്‍ പാതയില്‍ കുറച്ച് കേന്ദ്രങ്ങളില്‍ മാത്രമേ റോഡില്‍ നിന്ന് പുറത്തേയ്ക്ക് കടക്കാനുള്ള സൗകര്യമുണ്ടാവൂ. വിവിധ വേഗതകളില്‍ ഓടിയ്ക്കാവുന്ന പാതകളാണ് ഇതിന്റെ ഒരു സവിശേഷത. ജനവാസം കുറഞ്ഞ ഉള്നാടുകള് വഴിയായിരിയ്ക്കും ഈ പാത പോവുക.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications