റാഞ്ചല്‍ ലക്ഷ്യം കുഞ്ഞാലിക്കുട്ടിയും മാണിയും
തിരുവനന്തപുരം: മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടിയെയും കെ. എം. മാണിയെയും തട്ടിക്കൊണ്ടുപോവാനായിരുന്നു ആദിവാസികളുടെ പദ്ധതിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദിവാസികള്‍ക്ക് റവന്യു ഭൂമി നല്‍കുമെന്ന വാഗ്ദാനം നടപ്പിലാക്കാത്തതുകൊണ്ട് റവന്യു മന്ത്രി കെ. എം. മാണിയെ തട്ടിക്കൊണ്ടുപോവാനായിരുന്നു പദ്ധതി. മാണിയെയോ കുഞ്ഞാലിക്കുട്ടിയെയോ തട്ടിക്കൊണ്ടുപോവാനായില്ലെങ്കില് മറ്റേതെങ്കിലും മന്ത്രിയെ റാഞ്ചാനായിരുന്നു ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മുത്തങ്ങയില്‍ ആദിവാസികള്‍ ഭൂമി കൈയേറുമെന്ന് ആറ് മാസം മുമ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്കിയിരുന്നുവത്രെ. പാലക്കാട്, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും വനംകൈയേറ്റമുണ്ടാവുമെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജിമ്മിനു മുന്നോടിയായി പൊലീസിന്റെ കര്‍ശന നടപടികളുണ്ടായത്.
പീപ്പിള്‍സ് വാര് ഗ്രൂപ്പുമായി ബന്ധമുള്ള ചിലര്‍ കൊച്ചിയിലുണ്ടെന്നും ഇവരുടെ നിയന്ത്രണത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ നടക്കുന്നുണ്ടെന്നും കേന്ദ്ര ഇന്റലിജന്‍സ് സംസ്ഥാന ആഭ്യന്തര വകുപ്പിന് വിവരം നല്‍കിയിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications